Don't Miss!
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
വെനീസിലെ വ്യാപാരി: പേരിന് വേണ്ടി ഒരു കഥ
സിനിമയിലും ഈ ശീലക്കാര് ധാരാളമുണ്ട്. സംവിധായകന് സത്യന് അന്തിക്കാടിനെ പോലുള്ളവര്‍ തിരക്കഥയും കഴിഞ്ഞ് ഷൂട്ടിങ്ങും പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ സിനിമയ്ക്ക് പേരിടുകയുള്ളൂ. എന്നാല്‍ വെനീസിലെ വ്യാപാരി എന്ന ചിത്രത്തിന്റെ കാര്യം നേരെ തിരിച്ചാണ്.
ചിത്രത്തിന്റെ പേരാണ് ആദ്യം നിശ്ചയിച്ചത്. ഇത്ര മനോഹരമായ ഒരു പേര് ലഭിച്ചപ്പോള്‍ അതിന് വേണ്ടി ഒരു തിരക്കഥ ഉണ്ടാക്കിയേ പറ്റൂ എന്നായത്രേ അതിന്റെ അണിയറക്കാര്‍. കഥയൊരുക്കിയ ജയിംസ് ആല്‍ബര്‍ട്ടിന് പ്രചോദനം നല്കിയതും വെനീസിലെ വ്യാപാരി എന്ന പേരു തന്നെ.
മലയാളത്തില്‍ സൂപ്പര്‍സ്റ്റാറുകള്‍ക്ക് വേണ്ടി കഥയുണ്ടാക്കാറുണ്ട്, കഥയ്ക്കു വേണ്ടിയും കഥയുണ്ടാക്കാറുണ്ട്. എന്നാല്‍ ഇതാദ്യമായായിരിക്കും പേരിന് വേണ്ടി ഒരു കഥയുണ്ടാക്കുന്നത്. മര്‍ച്ചന്റ് ഓഫ് വെനീസ് എന്ന നാടകം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ സാക്ഷാല്‍ ഷേക്സ്പിയര് പോലും അതിന് പേരിടുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടാവൂ.
എന്നാല്‍ പേരിന് വേണ്ടി കഥയുണ്ടാക്കിയ ജയിംസ് ആല്‍ബര്‍ട്ട് അദ്ദേഹത്തേയും കടത്തിവെട്ടിയിരിക്കുകയാണ്. എന്തായാലും ചിത്രം കണ്ടിറങ്ങിയ മലയാളികള്‍ മറ്റൊരു കാര്യം കൂടി പഠിച്ചു. പേരിന് വേണ്ടി കഥയുണ്ടാക്കിയാല്‍ ചിത്രം അതിന്റെ നിലവാരം ഇത്രയേ ഉണ്ടാവൂ എന്നത് തന്നെ.
-
റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'
-
'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'