Don't Miss!
- Lifestyle ബ്രേക്ക്ഫാസ്റ്റിനെ കുറിച്ചോര്‍ത്ത് ടെന്‍ഷന്‍ വേണ്ട; പത്തുമിനിട്ടില്‍ കിടിലന്‍ സേമിയ ഉപ്പുമാവ് ഉണ്ടാക്കാം
- Sports IPL 2024: തനി സ്വഭാവം കാട്ടി സഞ്ജു, ക്ഷമയില്ല! തട്ടകത്തില്‍ നാണംകെട്ടു; രൂക്ഷ വിമര്‍ശനം
- News സിദ്ധാര്‍ത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവര്‍ണര്‍, മുന്‍ ഹൈക്കോതി ജഡ്ജി അന്വേഷിക്കും
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ധനുഷിനെ അറസ്റ്റ് ചെയ്തെന്ന് വാര്‍ത്തകള്‍
ചെന്നൈ: ഗോസിപ്പുകള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത മേഖലയാണ് സിനിമ. അതിന് ഭാഷാ ഭേദങ്ങളൊന്നുമല്ല. കഴിഞ്ഞ ദിവസങ്ങളില്‍ സൂപ്പര്‍സ്റ്റാര്‍ ധനുഷിനെ അറസ്റ്റു ചെയ്തെന്ന വാര്‍ത്ത ആരാധകരില്‍ ഞെട്ടലുകളുണ്ടാക്കി. ഇതിന്റെ വാസ്തവം തേടിപ്പോയപ്പോഴാണ് മനസ്സിലായത് ഇതും ഒരു ഗോസിപ്പ് മാത്രമായിരുന്നുവെന്ന്.
ധനുഷിന്റെ വേലയില്ലാ പട്ടധാരി വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെയാണ് ഗോസിപ്പ് പടര്‍ന്നു പിടിച്ചത്. ചിത്രത്തിന്റെ പോസ്റ്ററില്‍ ധനുഷ് പുകവലിക്കുന്ന ചിത്രം കാണിച്ചതിനെ തുടര്‍ന്ന് നടനെതിരെ കേസെടുത്തെന്നായിരുന്നു വാര്‍ത്തകള്‍.
മാത്രമല്ല, ആരോഗ്യ സുരക്ഷാ ഉദ്യോഗസ്ഥന് ഈ കേസ് ഏറ്റെടുത്തെന്നും ധനുഷിനെതിരെ ശക്തമായ നിയമ നടപടികള്‍ക്കൊരുങ്ങുന്നു എന്നും വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. ചിത്രത്തില്‍ രാമകൃഷ്ണ മിഷന് സ്കൂളിനെ അവഹേളിക്കുന്ന തലത്തിലുള്ള സംഭാഷണമുള്ളതിനാല് സ്കൂള്‍ അധികൃതരും ചിത്രത്തിനെതിരെ കേസുകൊടുത്തെന്നുമുണ്ടായിരുന്നു.
ഈ വിവാദങ്ങളിലെല്ലാം ധനുഷും ഉള്‍പ്പെട്ടതിനാലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. തമിഴ് മാധ്യമങ്ങളാണ് വാര്‍ത്തകള്‍ നല്‍കിയത്. സോഷ്യല്‍ മീഡിയയിലും മറ്റും വാര്‍ത്ത പെട്ടന്ന് പടര്‍ന്ന് പിടിക്കുകയും ചെയ്തു.
-
അവിവാഹിതയാണെന്ന് കരുതി കല്യാണാലോചന വന്നിട്ടുണ്ട്! ഇത്രയും മകനുള്ളത് അധികമാര്‍ക്കും അറിയില്ലെന്ന് പ്രസീത
-
തെലുങ്കാനയിലെ ക്ഷേത്രത്തിൽ വിവാഹം..., ലിവിങ് ടുഗെതർ ജീവിതം അവസാനിപ്പിച്ച് അദിതിയും സിദ്ധാർത്ഥും വിവാഹിതരായി?
-
നടിമാരുമായുള്ള ഇന്റിമേറ്റ് സീനുകള്‍ കാണുമ്പോള്‍ ഭാര്യക്ക് അസൂയ; തുറന്ന് പറഞ്ഞ് രാം ചരണ്‍