Don't Miss!
- Sports IPL 2024: ഒരോവറില്‍ 5 റണ്‍സ് മാത്രം, എന്നിട്ടും ബൗളര്‍ക്കു പിന്നെ ഓവറില്ല! റുതുരാജ് എന്തൊരു ദുരന്തം?
- News തൃശൂർ പൂരം നിർത്തിവെച്ചു, ചരിത്രത്തില്‍ ആദ്യം: ഒടുവില്‍ വഴങ്ങി, വെടിക്കെട്ട് പകല്‍ വെളിച്ചത്തില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ശ്രീശാന്ത് സംഗീത സംവിധായകനുമായി
ക്രിക്കറ്റില്‍ നിന്ന് വിലക്കേര്പ്പെട്ടതോടെ ശ്രീശാന്ത് മറ്റ് പല മേഖലകളും തേടുകയാണ്. കളേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന 'ഝലക് ദിഖ് ലാജ' എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയായിരുന്നു തുടക്കം. ഇപ്പോള്‍ അതില്‍ നിന്ന് പുറത്തായപ്പോള്‍ മറ്റൊരു മേഖല കണ്ടെത്തി. സംഗീതം. ഒരു സംഗീത സംവിധായകനായി മാറിയിരിക്കുകയാണ് ശ്രീശാന്തിപ്പോള്‍.
ഇതെനിക്ക് പുതിയൊരു വെല്ലുവിളിയാണെന്നാണ് ശ്രീശാന്ത് പറയുന്നത്. ലോകത്തെ അഭിമുഖീകരിക്കാന്‍ എനിക്കും കുടുംബത്തിനും ഒരുപാട് തടസ്സങ്ങളുണ്ട്. ഭാഷയോ ദേശമോ വ്യത്യാസമില്ലാതെ സംഗിതത്തിലൂടെ അതിന് മാറ്റമുണ്ടാക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ശ്രീശാന്ത് പറയുന്നു.
സംഗീതം പഠിച്ചുകൊണ്ടിരിക്കുകയുമാണ് ഞാനിപ്പോള്‍. ഒരു കുട്ടിയെന്ന നിലയില്‍ ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളുമുണ്ട്. തമിഴ് ചിത്രത്തിന് വേണ്ടിയാണ് പാട്ട്. ഏഴ് പാട്ടുകളാണ് ചിത്രത്തിലുള്ളത്. സഹോദരി ഭര്‍ത്താവും പിന്നണിഗായകനുമായ മധു ബാലകൃഷ്ണന്റെ എല്ലാ പിന്തുണയും തനിക്കുണ്ടെന്നും ശ്രീ പറഞ്ഞു.
എല്ലാവര്ക്കും എന്റെ പാട്ട് ഇഷ്ടപ്പെട്ടു. സുഖ്വിന്ദര് സര് പാട്ട് കേട്ടെന്നും അത് സിനിമയുടെ ടൈറ്റില്‍ സോങായി ഇടാം എന്നും പറഞ്ഞിട്ടുണ്ട്- ശ്രീശാന്ത് പറയുന്നു. മുംബൈയില്‍ താമസമാക്കിയ ശ്രീ ഇപ്പോള്‍ തിരക്കിലാണ്. ഇതിനിടയില്‍ ഉറുദു ക്ലാസിനും പോകുന്നുണ്ടത്രെ.
-
അവള് എന്നെ വിട്ടു പോയില്ല; ചില വൃത്തികെട്ടവന്മാരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാവും; ഭാര്യയെക്കുറിച്ച് ധ്യാന്‍
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്