Don't Miss!
- Automobiles ഇന്ത്യയ്ക്ക് പപ്പടം പായസം, UK-യ്ക്ക് ബീഫ് സ്റ്റീക്കും; 2024 സ്വിഫ്റ്റിന്റെ കാര്യത്തിൽ സുസുക്കിയുടെ നയം ഇങ്ങനെ
- News മുരളീധരൻ പരാജയഭീതി കൊണ്ട് ഓടിപ്പോയതാണ്, ബലിയാടായിട്ടാണ് ഷാഫിയെ കൊണ്ടിട്ടത്; എളമരം കരീം
- Technology വേറൊന്നും ചിന്തിക്കാനില്ല, തട്ടി പോക്കറ്റിൽ കേറ്റ്! എസ് 24 സ്മാർട്ട്ഫോണുമായി ഐടെൽ
- Sports IPL 2024: രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ 22 കാരന് ഇന്ത്യന്‍ ടീമിലെത്തും; യുവതാരത്തെക്കുറിച്ച് ഇര്ഫാന് പഠാന്
- Lifestyle നിങ്ങള്‍ എപ്പോള്‍ മരിക്കും, മരണം പ്രവചിക്കുന്ന എഐ അല്‍ഗോരിതവുമായി ഡാനിഷ് ഗവേഷകര്‍, പ്രവര്‍ത്തനം ഇങ്ങനെ
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ഭരത്ഗോപിയുടെ മകനും സിനിമയിലേക്ക്
ഭരത്ഗോപിയുടെ മകനും സിനിമയിലേക്ക്
ഡിസംബര്‍ 20, 2002
ഒരു താരപുത്രന് കൂടി സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. മീശ മാധവന്റെ വന്‍വിജയത്തിന് ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചേകവന് എന്ന ചിത്രത്തിലൂടെ ഭരത്ഗോപിയുടെ മകന് വി. ജി. മുരളീകൃഷ്ണന് സിനിമയിലെത്തുന്നു.
സംവിധായകരായ ഫാസിലിന്റെയും ഭരതന്റെയും നടന്മാരായ സുകുമാരന്റെയും സോമന്റെയും രാഘവന്റെയും മക്കള്‍ ഈയിടെ സിനിമയിലെത്തിയതിന് പിന്നാലെയാണ് ഭരത് ഗോപിയുടെ മകനും സിനിമാ ലോകത്തെത്തുന്നത്.
സിനിമയില്‍ ഈയിടെയെത്തിയ താരസന്തതികളെല്ലാം അഭിനയരംഗത്ത് മാത്രമാണ് പരീക്ഷണം നടത്തിയതെങ്കില്‍ മുരളീകൃഷ്ണന് ഒരു അപൂര്‍വതയുണ്ട്. ചിത്രത്തിലെ നായകനെന്നതിന് പുറമെ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നതും മുരളീകൃഷ്ണനാണ്. നായകനും തിരക്കഥാകൃത്തുമായി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന ആദ്യത്തെയാള്‍ മുരളീകൃഷ്ണനായിരിക്കണം. നടനും തിരക്കഥാകൃത്തുമായി പ്രവര്‍ത്തിക്കുന്ന മലയാളത്തിലെ വിരളം ചിലരുടെ കൂട്ടത്തില്‍ മുരളീകൃഷ്ണനും സ്ഥാനം പിടിക്കുകയാണ്.
ചെറുകഥാകൃത്ത് കൂടിയായ മുരളീകൃഷ്ണന് ദി ഹിന്ദു പത്രത്തിലാണ് ജോലി ചെയ്യുന്നത്.
ജഗതി ശ്രീകുമാര്‍, സുകുമാരി തുടങ്ങിയ പ്രമുഖതാരങ്ങളും ചേകവരില്‍ അഭിനയിക്കുന്നു. തമിഴിലെ ഛായാഗ്രാഹകന്‍ തിരുവാണ് ക്യാമറയ്ക്ക് പിന്നില്‍.
-
അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ്; ശ്രീരേഖ
-
'എൻ്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ'; ലാലേട്ടൻ പൊതുവെ ഈ സൈസ് എടുക്കാറില്ലലോ ഇന്നെന്തുപറ്റിയെന്ന് ആരാധകർ!
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'