Don't Miss!
- News ലോക്സഭ തിരഞ്ഞെടുപ്പ്; കേരളം ഇന്ന് വിധിയെഴുതും..വോട്ടെടുപ്പ് രാവിലെ 7 മുതൽ
- Sports IPL 2024: എസ്ആര്‍എച്ചിനെ തീര്‍ത്തു, ആര്‍സിബി ഇനി പ്ലേഓഫ് കളിക്കുമോ? എന്തു ചെയ്യണം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
കുട്ടിച്ചാത്തിന്റെ ഡിജിറ്റല്‍ അവതാര്‍
എത്ര പറഞ്ഞാലും എന്ന് കേട്ടാലും പുതുമ മാറാത്ത കുട്ടിച്ചാത്തന് കഥകളില്‍ മലയാളിയുടെ മനസ്സിന്റെ അടിത്തട്ടിലുണ്ട്. അത് തന്നെയാണ് കുട്ടിച്ചാത്തന്റെ മൂന്നാമതും അവതരിപ്പിയ്ക്കാന്‍ ധൈര്യം നല്കുന്ന ഘടകം.
പഴയ സിനിമകള്‍ പൊടിതട്ടിയെടുത്ത് റീമേക്കെന്ന പേരില്‍ സിനിമകള്‍ പടച്ചുവിടുന്ന കാലത്താണ് മൈ ഡിയര്‍ കുട്ടിച്ചാത്തന് കാര്യമായ തിരുത്തലുകള്‍ വരുത്താതെ വീണ്ടുമെത്തുന്നത്.
മുന്‍ പതിപ്പിനേക്കാള്‍ 25 മിനിട്ട് ദൈര്‍ഘ്യം കൂടുതലുണ്ട് പുതിയതിന്. പുതിയ പതിപ്പില്‍ തമിഴ് താരം പ്രകാശ് രാജ് മുഖ്യവേഷത്തിലെത്തുന്നുണ്ട്. ആള്‍താമസമില്ലാത്ത പഴയതറവാട്ടില്‍ മാന്ത്രിക വിദ്യയാല്‍ ബന്ധനസ്ഥനാക്കപ്പെട്ട കുട്ടിച്ചാത്തനെ നിധിതേടിയെത്തിയവരും കുട്ടികളും അറിയാതെ സ്വതന്ത്രനാക്കുകയാണ്. കുട്ടികളുടെ സഹായിയും കൂട്ടുകാരനുമായി കൂടെ കൂട്ടുന്ന ചാത്തന് ഒപ്പിക്കുന്ന രസകരമായ സംഭവങ്ങളും ചാത്തനെ തളക്കാന്‍ മന്ത്രവാദിയുടെ ശ്രമങ്ങളുമാണ് മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ പ്രമേയം.
ഒരു തലമുറയെ ആകെ വിസ്മയിപ്പിച്ച കുട്ടിച്ചാത്തന് 1984ലാണ് ആദ്യം പ്രദര്‍ശനത്തിനെത്തിയത്. പ്രായഭേദമന്യേ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രം 1995ല്‍ വീണ്ടും പുതിയ കൂട്ടിച്ചേര്‍ക്കലുകളോടെ പ്രദര്‍ശനത്തിനെത്തിയപ്പോഴും വിജയചരിത്രം ആവര്‍ത്തിച്ചു. നവോദയയുടെ ജിജോ സംവിധാനം ചെയ്ത ചിത്രം ഇപ്പോള്‍ വിതരണത്തിനെത്തിക്കുന്നത് യൂണിവേഴ്സല്‍ മൂവി മേക്കേഴ്സ് റിലീസാണ്.
അടുത്ത പേജില്‍ ഓണക്കോള് ലക്ഷ്യമിട്ട് അന്യഭാഷ സിനിമകള്‍
-
ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നി, പ്രണയം പൊക്കിയത് ഞാനും ബേസിലും; വൈറല്‍ ആയി വിനീതിന്റെ വാക്കുകള്‍
-
'അച്ഛനൊരു പൂവാലനായിരുന്നിരിക്കണം... ജീവിതത്തിൽ കോഴിയായ ഒരാൾക്ക് മാത്രമെ ഇങ്ങനെയൊക്കെ എഴുതാൻ പറ്റു'
-
'ഇരുപത്തിനാലുകാരന് ഇത്രയും പക്വതയോയെന്ന് ചിന്തിച്ചു... അന്ന് മുതൽ രാജുവേട്ടന്റെ ഫാനായതാണ് ഞാൻ'; ധ്യാൻ