Don't Miss!
- News ശൈലജക്കെതിരായ ദുഷ്പ്രചരണം; പിന്നില്‍ ഈ മൂവര്സംഘമെന്ന് വികെ സനോജ്
- Lifestyle അവധിക്കാലം കുട്ടികള്‍ക്ക് ഉഷാറാക്കാന്‍ സ്വീറ്റ് സോഫ്റ്റ് കേക്ക്
- Sports IPL 2024: ഗില്ലിനെക്കൊണ്ടാവില്ല! ഹാര്‍ദിക് പാണ്ഡ്യ മടങ്ങി വരൂ..., ആവശ്യപ്പെട്ട് ജിടി ആരാധകര്‍
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
അറബിയോട് മത്സരിക്കാന്‍ വെനീസിലെ വ്യാപാരി
കോടികള്‍ ചെലവിട്ട് നിര്‍മിയ്ക്കുന്ന അറബിയും ഒട്ടകവും പി മാധവന് നായരിലും അഭിനയിക്കുന്നതിലൂടെ ഇടക്കാലത്ത് നഷ്ടപ്പെട്ട കോമഡി താരമെന്ന പരിവേഷം തിരിച്ചുപിടിയ്ക്കുകയെന്ന ഉദ്ദേശം കൂടി ലാലിനുണ്ട്. മുകേഷും ഭാവനയുമെല്ലാം അണിനിരക്കുന്ന ചിത്രം കോടികള്‍ ചെലവഴിച്ച് തന്നെയാണ് നിര്‍മിയ്ക്കുന്നത്.
നവംബര്‍ നാലിന് അറബിയും ഒട്ടകവും പി മാധവന് നായരും തിയറ്ററുകളിലെത്തുമ്പോള്‍ എതിരാളിയായി ഉണ്ടാവുക വെനീസിലെ വ്യാപാരിയാണ്. മമ്മൂട്ടിയ്ക്ക് ഹിറ്റുകള്‍ മാത്രം സമ്മാനിച്ച ഷാഫിയും തിരക്കഥാകൃത്തുകളില്‍ വേറിട്ട പാതയിലൂടെ സഞ്ചരിയ്ക്കുന്ന ജെയിംസ് ആല്‍ബര്‍ട്ടും ഒത്തുചേരുന്ന വെനീസിലെ വ്യാപാരിയും മോളിവുഡിലെ ഈ വര്‍ഷത്തെ പ്രതീക്ഷകളിലൊന്നാണ്.
കഴിഞ്ഞ വര്‍ഷത്ത താരമായി മാറിയ മമ്മൂട്ടിയ്ക്ക് 2011 ആദ്യപകുതി തിരിച്ചടികളുടേത് മാത്രമായിരുന്നു. ഒന്നിന് പിന്നാലെ ഒന്നൊന്നായി നാല് തുടര്‍പരാജയങ്ങള്‍. ഒഴിവ് കഴിവുകള്‍ ഏറെ പറയാനുണ്ടെങ്കിലും പരാജയം പരാജയം തന്നെയാണ്. ഈ തിരിച്ചടികള്‍ മറക്കാന്‍ വിജയം അനിവാര്യമായ ഘട്ടത്തിലാണ് വെനീസിലെ വ്യാപാരിയുമായി മമ്മൂട്ടിയും നവംബര്‍ നാലിന് തിയറ്ററുകളിലെത്തുന്നത്. ഈ രണ്ട ്സിനിമകളില് ഏതെങ്കിലുമൊന്ന് പരാജയപ്പെട്ടാല്‍ അത് ആ നടനും ഈ സിനിമാവ്യവസായത്തിനും വരുത്തിവെയ്ക്കുന്ന നഷ്ടങ്ങള്‍ ചില്ലറയായിരിക്കില്ല. വര്‍ഷാന്ത്യം കാസനോവ കിങ് പോരാട്ടം
അടുത്ത പേജില്‍
-
ആ പ്രണയം തകർന്നത് നന്നായി, പ്രസന്നയെ പോലൊരു ഭർത്താവിനെ കിട്ടി; ആ വർഷം കഠിനമായിരുന്നെന്നും സ്നേഹ
-
നിന്റെ അവസ്ഥ അവന് കണ്ടുകൂടെ, എത്രത്തോളം ഫ്രണ്ട്ഷിപ്പുണ്ടെന്ന് ഇപ്പോൾ അറിഞ്ഞോ; പവർ ടീമും ഗബ്രിയും വഴക്കിൽ
-
'നായകനായി ഒരു സിനിമ ചെയ്ത് വെച്ചിട്ടുണ്ട്..., സിനിമാ അവസരം വരുമ്പോൾ മസിൽ കളയേണ്ട സാഹചര്യം വരാറുണ്ട്'; ജിന്റോ!