Don't Miss!
- Finance എഫ്.ഡിയിലൂടെ 2 വർഷം കൊണ്ട് വരുമാനം വർധിപ്പിക്കാം, മികച്ച പലിശ ഈ ബാങ്കിലുണ്ട്, നോക്കുന്നോ...
- Sports IPL 2024: തങ്ങളുടെ ഏറ്റവും മികച്ച ബൗളര്‍ക്ക് ഓവറില്ല; പാണ്ഡ്യെ ബുംറയെ ഉപയോഗിച്ചില്ലെന്ന് ക്ലാസെന്
- News അരവിന്ദ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്ത് തുടരും; ഹർജി തള്ളി ഹൈക്കോടതി, എഎപിക്ക് ആശ്വാസം
- Automobiles നെക്സോൺ വരെ നാണിക്കും, ബേസ് വേരിയന്റിൽ പോലും ഏറ്റവും ഡിമാന്റുള്ള ഈ ഫീച്ചർ ചേർത്ത് സോനെറ്റ്
- Technology വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
- Lifestyle ചാണക്യനീതി: വിഡ്ഢിയായ സുഹൃത്തിനേക്കാള്‍ നല്ലത് മിടുക്കനായ ശത്രു; ഇത്തരക്കാര്‍ ദോഷം ചെയ്യും
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
ആരാകും മാര്‍ത്താണ്ഡവര്‍മ്മ? ലാലോ മമ്മൂട്ടിയോ?
അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ ജീവിതകഥയെ ആധാരമാക്കിയാണ് ചിത്രം തയ്യാറാക്കുന്നത്. 1729 മുതല്‍ 58വരെയുള്ള ഭരണകാലത്തെ സംഭവവികാസങ്ങളാണ് ചലച്ചിത്രത്തിന് ആധാരം. മാര്ത്താണ്ഡവര്മ്മയെന്നുതന്നെയാണ് ചിത്രത്തിന് പേര് തീരുമാനിച്ചിരിക്കുന്നത്.
തിരുവിതാംകൂര്‍ രാജ്യത്തെ മാര്‍ത്താണ്ഡവര്‍മ്മ ശ്രീപത്മനാഭസ്വാമിയ്ക്ക് സമര്‍പ്പിച്ചത് ചിത്രത്തിലെ പ്രധാന പതിപാദ്യമായിരിക്കുമെന്നാണ് സൂചന. മലയാളത്തിലും ഇംഗ്ലീഷിലുമായിട്ടാണ് ചിത്രം തയ്യാറാക്കുകയെന്ന് മീഡിയ കണ്‍സള്‍ട്ടന്റ് സുമന് രാമന്‍കുട്ടി പറഞ്ഞു.
സിനിവിഷന്‍ നിര്‍മ്മിക്കുന്ന ചിത്രം കെ ശ്രീകുമാറാണ് സംവിധാനം ചെയ്യുക. കെ ജയകുമാര്‍ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കും. ഹോളിവുഡ് ചിത്രങ്ങളായ ഗ്ലാഡിയേറ്റര്‍, ട്രോയ് എന്നിവയ്ക്ക് സമാനമായ സാങ്കേതികവിദ്യയാണ് ചിത്രത്തില്‍ ഉപയോഗപ്പെടുത്തുകയെന്ന് അണിയറക്കാര്‍ പറയുന്നു.
ചിത്രത്തിലേയ്ക്കുള്ള താരനിര്‍ണയം നടന്നുകൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയാണ് മാര്‍ത്താണ്ഡവര്‍മ്മയായി എത്തുന്നതെന്ന് അണിയറയില്‍ സംസാരമുണ്ട്. എന്നാല്‍ ഇക്കാര്യം ചിത്രത്തിന്റെ അണിയറക്കാരോ മമ്മൂട്ടിയോ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ഒരു ആഗോള ഏജന്‍സിയാണ് താരനിര്‍ണയും നടത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
-
തെറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചവനും തെറ്റുകാരനും ഒരു പോലെ ശിക്ഷിക്കപ്പെട്ടേനെ! ബിഗ് ബോസിനോട് ആരാധകരുടെ അപേക്ഷ
-
കമിതാക്കളുടെ സ്വകാര്യതയിലേക്ക് എത്തി നോക്കിയതല്ല, ബിഗ് ബോസിനകത്ത് നടക്കുന്ന ഹണിമൂണ്‍ ആഘോഷമാണ്
-
ഇനിയൊരു കുട്ടി വേണ്ടെന്ന് തോന്നി, രണ്ടാമത്തെ കുഞ്ഞെന്ന തീരുമാനത്തിന് എട്ട് വർഷമെടുത്തതിന് കാരണം; അശ്വതി