Don't Miss!
- Sports IPL 2024: അഭിഷേക് 218, കോലി 145! ലോകകപ്പ് ടീമില്‍ ഇവരില്‍ ആരെ വേണം?
- Lifestyle ബാച്ചിലര്‍ സ്പെഷ്യല്‍ ചിക്കന്‍ ഫ്രൈ: ക്വിക്ക് ആന്റ് ഈസി റെസിപ്പി
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ആരാധകരെ മണ്ടന്മാരാക്കിയത് ലാലിന്റെ അറിവോടെ?
വിഡ്ഢിദിന പതിപ്പിനെക്കുറിച്ച് ഒരു ദിവസത്തേക്കെങ്കിലും പ്രതികരിയ്ക്കില്ലെന്ന് അവര്‍ സമ്മതിച്ചതോടെയാണ് ഈ പരിപാടിയുമായി മാഗസിന് മുന്നോട്ടുപോയത്. നേരത്തെ വിദേശത്ത് പരീക്ഷിച്ച് വിജയിച്ച പ്രില്‍ ഫൂള്‍ മാതൃക ഇവിടെയും പരീക്ഷിയ്ക്കുകയായിരുന്നു. അടുത്തിടെ തുടങ്ങിയ സെലബ്രിറ്റി മാഗസിന് കൂടുതല്‍ പ്രചാരണം നല്കുവാന് കൂടിയായിരുന്നു ഈ തന്ത്രം പയറ്റിയത്.
എന്നാല്‍ ലാലേട്ടന്റെ ആരാധകര്‍ സംഗതി ഗൗരവമായെടുത്തതോടെ ഏപ്രില്‍ ഒന്നാം തീയതി ഇറങ്ങിയ പ്രത്യേക എഡിഷനാണിതെന്നും ഇന്നിറങ്ങുന്ന പുതിയ ലക്കത്തില്‍ ഈ വാര്‍ത്തയെക്കുറിച്ചുള്ള സത്യാവസ്ഥയുണ്ടെന്നും മാഗസിന് അധികൃതര്‍ ഉച്ചയോടെ വിശദീകരിച്ചു.
മാഗസിന് തപാലിലയച്ചപ്പോള് ഏപ്രില്‍ ഫൂള്‍ ദിനത്തിന് മുന്‍പു തന്നെ പലര്‍ക്കും കിട്ടിയതാണു പ്രശ്നത്തിന് ഇടയാക്കിയതെന്നും മാഗസിന് അധികൃതര്‍ ലാലിനു നല്കിയ വിശദീകരണത്തില്‍ പറയുന്നു. ലാല്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന രഞ്ജിത്തിന്റെ സ്പിരിറ്റ് എന്ന സിനിമയിലെ കഥാപാത്രം മദ്യത്തിന് അടിമയാണെന്നും ഈ കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങളാണ് കഥാപാത്രമെന്നു പറയാതെ മാഗസിനില്‍ കൊടുത്തതെന്നും ഇവര്‍ വ്യക്തമാക്കുന്നു.
നാടിന് ഭീഷണി സൃഷ്ടിയ്ക്കുന്ന വ്യാജമദ്യത്തിനെതിരെയുള്ള പോരാട്ടമാണ് സ്പിരിറ്റ് പറയുന്നതെന്ന് മാഗസിന് നല്കിയ അഭിമുഖത്തില്‍ ലാല്‍ പറയുന്നുണ്ട്.
ആദ്യപേജില്‍
ലാലേട്ടന്റെ ആരാധകര്‍ ഫൂളായി!!
-
'അച്ഛനൊരു പൂവാലനായിരുന്നിരിക്കണം... ജീവിതത്തിൽ കോഴിയായ ഒരാൾക്ക് മാത്രമെ ഇങ്ങനെയൊക്കെ എഴുതാൻ പറ്റു'
-
ആദ്യം ക്ലാരിറ്റി വരുത്തേണ്ടത് പുറത്തെ ബന്ധത്തിൽ; നിങ്ങളുടെ നാടകത്തിൽ അയാൾക്ക് എന്താണ് റോൾ?; ചർച്ച
-
'ഇരുപത്തിനാലുകാരന് ഇത്രയും പക്വതയോയെന്ന് ചിന്തിച്ചു... അന്ന് മുതൽ രാജുവേട്ടന്റെ ഫാനായതാണ് ഞാൻ'; ധ്യാൻ