Don't Miss!
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
- Sports T20 World Cup 2024: ഒരൊറ്റ ഷോട്ട്, റിഷഭാണ് ബെസ്റ്റെന്ന് അന്നു ഉറപ്പിച്ചു! ടീമില്‍ വേണമെന്ന് ബ്രോഡ്
- Finance സന്തോഷത്തിന്റെ വെള്ളിയാഴ്ച, ഓഹരി വിലയിൽ കുതിപ്പുമായി മോത്തിലാൽ ഓസ്വാൾ, കുതിപ്പിന്റെ കാരണം ഇതാണ്
- Automobiles ADAS ദുരുപയോഗം ചെയ്യുന്നവര്‍ ദേ കാണ്... മഹീന്ദ്ര XUV700 യാത്രക്കാരുടെ ജീവന് രക്ഷിച്ച് സേഫ്റ്റി ഫീച്ചര്‍
- News 'രാഹുല്‍ ഗാന്ധി ലീഗ് പതാക പിടിച്ചു': ഹിന്ദു വിരുദ്ധ വികാരം പടർത്തുന്നുവെന്ന് കേന്ദ്ര മന്ത്രി
- Technology മോനേ... ജാഡ കാണിക്കാൻ ഇത്രേം പറ്റിയ ഐറ്റം വേറെയില്ല! ഐഫോൺ 15 പ്രോയ്ക്ക് ഡിസ്കൗണ്ട്
- Lifestyle രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
പപ്പീലിയോ ബുദ്ധ വെളിച്ചം കാണുമോ?
പശ്ചിമഘട്ടപര്വ്വതനിരകളിലെ ആദിവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ പറയുന്ന സിനിമ, ആദിവാസി സ്ത്രീകള്‍ക്ക് എതിരെ നടന്ന അതിക്രൂരമായ പീഢനങ്ങള്‍ കൂടി സിനിമയില്‍ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. നഗ്നതയും, വയലന്‍സും ആവശ്യത്തിലധികം സിനിമയില്‍ പ്രയോഗിക്കപ്പെടുന്നതിനാല്‍ തന്നെ ഈ ചിത്രത്തിനു പ്രദര്‍ശനാനുമതി നല്‍കാനാവില്ല എന്ന ഉറച്ച നിലപാടിലാണ് സെന്‍സര്‍ബോര്‍ഡ്.
ഗാന്ധിനിന്ദയാണ് മുഖ്യമായും ബോര്‍ഡ് വിഷയമാക്കി എടുക്കുന്നതെങ്കിലും ചില സത്യസന്ധമായ സമീപനങ്ങളുടെ നേര്‍കാഴ്ചകളെ പ്രതിരോധിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. നിര്‍മ്മാതാവായ പ്രകാശ്ബാരെക്കെതിരെ ബോര്‍ഡ് നോട്ടീസയച്ചിരിക്കയാണ്.
തമ്പിആന്റണി, പത്മപ്രിയ, പൊക്കുടന് എന്നിവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കള്‍. ഹിന്ദി, ഇംഗ്ളീഷ് ഭാഷകളിലൂടെ ചിത്രം പുറത്തിറങ്ങുന്നുണ്ട്. ശേഖര്‍ കപൂറിന്റെ ബാന്‍ഡിഡ് ക്യൂന്‍, മാതൃഭൂമി എ നേഷന്‍ വിത്ത് ഔട്ട് വുമണ്‍ തുടങ്ങിയ ചിത്രങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട വിധം രംഗങ്ങളൊന്നും ചിത്രത്തിലില്ല എന്നാണ് വാദം. മാതൃഭൂമി എ നേഷന്‍ വിത്ത് ഔട്ട് വുമണ്‍ വിദേശ സഹകരണത്തോടെ നിര്‍മ്മിച്ച ചിത്രമായതിനാല്‍ സെന്‍സര്‍ വിഷയം ബാധിച്ചിട്ടില്ല. ഫൂലന് ദേവിയുടെ ജീവിതകഥ പറയുന്ന ബാന്‍ഡിഡ് ക്യൂന്‍ ഏറെ വിവാദമായിരുന്നു.
-
'കാക്കേ പറന്നു പോ'; ജാസ്മിന് ജിന്റോയ്ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയോ? ചൂടേറിയ ചര്‍ച്ച
-
'കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയാണ്, ആ വിടവ് വിഷമിപ്പിക്കും'; മനോജിന്റെ ഭാര്യയെ കുറിച്ച് സോഷ്യൽമീഡിയ
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍