Don't Miss!
- News കണ്ണൂരില്‍ ആവേശം അലകടലായി, കൊട്ടിക്കലാശം സമാധാനപരം; കരുത്തുകാട്ടി മുന്നണികള്‍
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ഒടുക്കം ഓമനക്കുട്ടന് മലയാളത്തില്‍
കൊച്ചിയുടെ കഥപറയുന്ന കെ ക്യൂവില്‍ മാധ്യമപ്രവര്‍ത്തകയുടെ വേഷത്തിലാണ് പാര്‍വതി അഭിനയിക്കുന്നത്. മോളിവുഡിലെ അരങ്ങേറുമ്പോള്‍
കരുത്തുറ്റവേഷമായിരിക്കണമെന്ന നിര്‍ബന്ധത്തിലായിരുന്നു പാര്‍വതി ഇതുവരെ. ഒടുവില്‍ തനിക്കിണങ്ങുന്ന കഥാപത്രത്തെയാണ് കെക്യുവിലൂടെ ലഭിച്ചതെന്ന് പാര്‍വതി പറയുന്നു.
ചിത്രത്തില്‍ പാര്‍വതിക്ക് നായകനായെത്തുന്നത് തമിഴ് ചിത്രങ്ങളില്‍ ശ്രദ്ധേയനായ വെട്രിയാണ്. ജാണ് ഫെലിക്സ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ റീനി ബൈജുവാണ് ചിത്രം നിര്‍മ്മിക്കുന്നത
മലയാളത്തിലെ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ബൈജു എഴുപുന്ന സംവിധായകന്റെ മേലങ്കിയണിയുന്നതും പ്രമേയം കൊണ്ടും അവതരണം കൊണ്ടും വ്യത്യസ്തമായൊരു ചിത്രത്തിനാണ്. മലയാളത്തില്‍ അഭിനയിക്കുന്ന അമ്പതാമത്തെ ചിത്രം സംവിധാനം ചെയ്യുന്നതിന്റെ സന്തോഷവും ബൈജുവിനുണ്ട്.
എസ് വാലത്ത് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്ന ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് ജോമോന് തോമസാണ്. സംവിധായകനായ ബൈജു വെമ്പാല ബെന്‍സില്‍ എന്ന കഥാപാത്രത്തെയും ചിത്രത്തില്‍ അവതരിപ്പിക്കുന്നു. മന്ത്രി കെബി ഗണേഷ്കുമാര് , ഫുട്ബോള്‍ താരം ഐഎം വിജയന് എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. റഫീഖ് അഹമ്മദ്ദിന്റെ വരികള്‍ക്ക് സ്റ്റീഫന്‍ ദേവസിയാണ് ഈണം പകരുന്നത്. ഈ മാസം 20 ന് ചിത്രീകരണം തുടങ്ങുന്ന ചിത്രം ഫെബ്രുവരിയില്‍ തിയേറ്ററുകളിലെത്തും.
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
-
വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ്; കൂസലില്ലാതെ രേഖ; നടിക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചപ്പോൾ; ശേഖർ സുമൻ
-
'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'