Don't Miss!
- News ഇവിഎം ഹാക്കിംഗ് സംഭവിച്ചതായി റിപ്പോര്‍ട്ടില്ല, വിവിപാറ്റ് എണ്ണാനുള്ള ഹര്‍ജി വിധി പറയാനായി മാറ്റി സുപ്രീം കോടതി
- Lifestyle മാസങ്ങളില്‍ അതിശ്രേഷ്ഠം വൈശാഖ മാസം; മഹാവിഷ്ണുവും ലക്ഷ്മീദേവിയും ഭൂമിയില്‍ അവതരിച്ച മാസം
- Sports T20 World Cup 2024: ടി20 ലോകകപ്പില്‍ ജഡേജ വേണ്ട, പകരം അക്ഷര്‍ മതി! ഈ കാരണങ്ങള്‍ നോക്കൂ
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ലിസമ്മയ്ക്ക് നികുതി ഇളവ്
ചെറിയൊരു ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ മീരാ ജാസ്മിന്റെ ഗംഭീരപ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ലിസമ്മയായി മീര തകര്‍ത്തിരിക്കുകയാണ്. അച്ഛനുറങ്ങാത്ത വീട്ടില്‍ മുക്തയായിരുന്നു ലിസമ്മയെ അവതരിപ്പിച്ചത്. ലിസമ്മയുടെ അച്ഛനായി സലിംകുമാര്‍ തന്നെയാണ് ഇതിലും അഭിനയിച്ചിരിക്കുന്നത്.
മാനഭംഗക്കേസുകള്‍ അനുദിനം പെരുകിവരുന്ന കാലത്ത് ലിസമ്മ വീണ്ടുമൊരു ചോദ്യമായി മാറുകയാണ് സമൂഹത്തില്‍. പീഡനത്തിനിരയായി പത്തുവര്‍ഷത്തിനു ശേഷം ലിസമ്മയുടെ പുതിയ വെളിപ്പെടുത്തലാണ് ചിത്രത്തിന്റെ പ്രമേയം. ദുരന്തമെല്ലാം മറന്ന് ശാന്തമായി കുടുംബജീവിതം നയിക്കുകയായിരുന്ന ലിസമ്മയ്ക്ക് ഒരു പ്രത്യേക സാഹചര്യത്തില്‍ തന്നെ പീഡിപ്പിച്ച രാഷ്ട്രീയക്കാരന്റെ പേരു പറയേണ്ടി വരുന്നതാണ്. അത് സമൂഹത്തില്‍ വലിയ ഒച്ചപ്പാടുണ്ടാക്കുന്നു. അതോടെ ലിസമ്മയുടെ ജീവിതം വീണ്ടും കലങ്ങിമറിയുകയാണ്. രാഹുല്‍ മാധവനാണ് ലിസമ്മയുടെ ഭര്‍ത്താവായ തൊഴിലാളി നേതാവായി അഭിനയിക്കുന്നത്.
സര്‍ക്കാര്‍ നികുതി ഇളവു പ്രഖ്യാപിച്ച സ്ഥിതിക്ക് തിയറ്ററില്‍ ചാര്‍ജ് കുറയുന്നതോടെ കൂടുതല്‍ പേര് സിനിമ കാണാനെത്തുമെന്നാണ് പ്രതീക്ഷയെന്ന് സംവിധായകന് പറഞ്ഞു. കഴിഞ്ഞവര്‍ഷം രഞ്ജിത്ത് സംവിധാനംചെയ്ത സ്പിരിറ്റിന് സര്‍ക്കാര്‍ നികുതി ഇളവു നല്‍കിയിരുന്നു.
-
വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ്; കൂസലില്ലാതെ രേഖ; നടിക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചപ്പോൾ; ശേഖർ സുമൻ
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'
-
'അവർ കണ്ടുമുട്ടാൻ പോലും പാടില്ല... വിവാഹിതരായിയെന്നത് വലിയ അത്ഭുതം, ഉടനെ വരുണും ലാവണ്യയും വേർപിരിയും'