Don't Miss!
- Automobiles 20 വര്‍ഷത്തിന് ശേഷം ലംബോര്‍ഗിനി മാറ്റിയ ലോഗോ കണ്ടോ? ഒരമ്മ പെറ്റ അളിയന്മാരെന്നേ പറയൂ...
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Technology കൈയിലെ ചെറുവിരലിന് ഒരു വളവ് ഉണ്ടോ എന്ന് നോക്കൂ! ഭയപ്പെടുത്തി 'ഐഫോൺ ഫിംഗർ', വീഡിയോ ഇതാ
- Finance എസ്ബിഐ അടക്കം മൂന്ന് ഓഹരികൾ വാങ്ങാം, നേട്ടം 25% വരെയാണ്, കൂടെക്കൂട്ടുന്നോ...
- News 'ചതിച്ചല്ലോ പൊന്നേ'; ഹൃദയം തകർത്ത് സ്വർണ വില, പവന് അരലക്ഷം തൊട്ടു, വില വിവരങ്ങൾ ഇങ്ങനെ
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
അനൂപ് മേനോന്റെ കാല് ഇപ്പോഴും മേലോട്ട്
പുതിയ ചിത്രമായ ഹോട്ടല്‍ കാലിഫോര്‍ണിയ ആദ്യ വാരത്തോടെ തന്നെ തിയറ്ററില്‍ നിന്നു മാറിയെങ്കിലും നിര്‍മാതാവിന് വന്‍ ലാഭമുണ്ടാക്കിയെന്നാണ് അനൂപ് അവകാശപ്പെടുന്നത്. സാറ്റലൈറ്റ് റൈറ്റിലൂടെയാണ് മിക്ക ചിത്രങ്ങളും രക്ഷപ്പെടുപോകുന്നത്. അങ്ങനെ രക്ഷപ്പെട്ട ചിത്രങ്ങളൊക്കെ നല്ല ചിത്രമാണെന്ന് ആരെങ്കിലും അംഗീകരിക്കുമോ. ഹോട്ടല്‍ കാലിഫോര്‍ണിയയില്‍ ജയസൂര്യ ഉള്ളതുകൊണ്ട് സാറ്റലൈറ്റ് റൈറ്റ് കിട്ടിയിരിക്കും. പക്ഷേ തിയറ്ററില്‍ കൂക്കിവിളി മാത്രമേ ലഭിച്ചുള്ളൂ.
ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. എന്തുകൊണ്ടാണ് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്ന് അറിയില്ലെന്നാണ് അനൂപ് പറയുന്നത്. ചിത്രത്തില്‍ ദ്വയാര്‍ഥ പ്രയോഗങ്ങളും സെമന്‍ (ബീജം) എന്നൊക്കെ പച്ചയ്ക്കു പറയുന്നുണ്ട്. പിന്നെ സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.
സെക്സിനെ മൂടിവയ്ക്കേണ്ടതില്ല എന്നാണ് അനൂപിന്റെ നിലപാട്. തന്റെ എഴുത്തിനെ ന്യായീകരിക്കാന്‍ അനൂപ് എ്പ്പോഴും കൂട്ടുപിടിക്കുന്നത് പത്മരാജനെയാണ്. തൂവാനത്തുമ്പികള്‍ വന്ന സമയത്ത്് വിമര്‍ശനമുണ്ടായിരുന്നു. ഇപ്പോള്‍ കഌസിക് സിനിമയായി അംഗീകരിക്കുന്നു എന്നാണ് അനൂപ് പറയുന്നത്. പത്മരാജന് എവിടെ, അനൂപ് എവിടെ? മൂന്നാംകിട ചിത്രമായ ഹോട്ടല്‍ കാലിഫോര്‍ണിയയും തൂവാനത്തുമ്പികളും താരതര്യം ചെയ്യുന്നതുതന്നെ വലിയൊരു പാപമാണ്. സ്വന്തം സൃഷ്ടിയെല്ലാം ഉദാത്തമാണെന്നു വിശ്വസിക്കുന്ന തിരക്കഥാകൃത്തിനോട് പറഞ്ഞിട്ടൊന്നും കാര്യമില്ല. തിയറ്ററില്‍ രണ്ടു ചിത്രങ്ങള്‍ കൂടി പൊട്ടുമ്പോള്‍ പൂര്‍ണമായും കാര്യം പിടികിട്ടും.
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ
-
എൻ്റെ അനിയനായത് കൊണ്ട് പറയുകയല്ല, അവനെ വിശ്വസിക്കാൻ കൊള്ളില്ല! ധ്യാനിനെ കൊണ്ട് സത്യം ചെയ്യിപ്പിക്കും- വിനീത്