Don't Miss!
- Finance ചാഞ്ചാട്ടത്തിന് നടുവിലും ബ്രേക്കൗട്ടുമായി 5 ഓഹരികൾ, ഏതൊക്കെയെന്ന് വിശദമായി അറിയാം
- News കേന്ദ്രമന്ത്രി പശുപതി പരാസ് രാജിവെച്ചു; ബീഹാർ എൻഡിഎയിൽ പിളർപ്പ്, ആർഎൽജെപി ഇന്ത്യ മുന്നണിയിലേക്കോ?
- Technology ആൻഡ്രോയിഡ് ഫോൺ കാർ കീ ആക്കാം, ഡിജിറ്റൽ കാർ കീയുടെ പ്രത്യേകതകൾ അറിയൂ
- Sports IPL 2024: പ്രഥമ സീസണ് കളിച്ചു, ഇപ്പോഴും കളി തുടരുന്നു; അറിയപ്പെടാത്ത ഹീറോസ് ഇവരാണ്
- Lifestyle രാവിലെ എഴുന്നേറ്റയുടന്‍ ശരീരം ഇങ്ങനെയാണോ? രക്തസമ്മര്‍ദ്ദം കൂടുന്ന ലക്ഷണം
- Automobiles തകർന്നു തരിപ്പണമായാലും തിരിച്ചു വരും, മഹീന്ദ്ര ബൊലെറോയുടെ കിടിലൻ മോഡിഫിക്കേഷൻ വീഡിയോ വൈറൽ
- Travel തേക്കടിയിലെ ബോട്ടിങ്; ആനകളെയും മാൻകൂട്ടങ്ങളെയും കണ്ട് ഒരു യാത്ര, ഓൺലൈൻ ബുക്ക് ചെയ്യാം
100ഡിഗ്രി സെല്‍ഷ്യസില്‍ നായികമാരുടെ പാട്ട്
കൊച്ചി: ഒരു ചിത്രത്തില്‍ അതിലെ നായിക പാടുന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍ നായികാ പ്രാധാന്യമുള്ള ഒരു ചിത്രത്തില്‍ അതിലെ എല്ലാ നയികമാരും കൂടി പാടിയാലോ, അതൊരല്പ്പം പുതുമ തന്നെയല്ലേ. രാകേഷ് ഗോപന് സംവിധാനം ചെയ്യുന്ന 100 ഡിഗ്രി സെല്‍ഷ്യസ് എന്ന ചിത്രത്തിലാണ് നായികമാരായ ഭാമ, മേഘ്ന, അനന്യ, ശ്വേതാ മേനോന് എന്നിവര്‍ ഒരുമിച്ച് പാടിയത്. ഗോപി സുന്ദറാണ് നായികമാരെ ഗായികമാരാക്കിയത്.
മാത്രമല്ല നായികമാര്‍ക്കൊപ്പം സംഗീത സംവിധായകനും കൂടി പാടിയിയിട്ടുണ്ട്. സ്ത്രീകള്‍ അനുഭവിയ്ക്കുന്ന ബുദ്ധിമുട്ടുകള്‍, അവയെ നേരിടാനുള്ള മാര്‍ഗങ്ങള്‍ എന്നിവായാണ് പാട്ടില്‍ പ്രതിപാദിയ്ക്കുന്നത്. മലയാളത്തില്‍ മുന്‍പ് പാടി പരിചയമില്ലാത്ത മേഘ്ന എങ്ങനെ പാടുമെന്നായിരുന്നു സംവിധായകന്റെ പേടി. എന്നാല്‍ വരികള്‍ നന്നായി മനസിലാക്കി വളരെ കൂളായി പാടി മേഘ്ന കൈയ്യടി നേടി.
അടുത്തത് ശ്വേതാ മേനോന്. ശ്വേതയെ അവരുടെ ശൈലിയില്‍ തന്നെ പാടാന്‍ അനുവദിയ്ക്കുകയായിരുന്നു. കുട്ടികളുടെ ഒരു ചലച്ചിത്രത്തിന് വേണ്ടി ഭാമ പാടിയിട്ടുണ്ട്. സരയുവിന്റെ സംവിധായികയായിട്ടുള്ള അരങ്ങേറ്റ ചിത്രത്തില്‍ ഗാനം ആലപിച്ചതിനാല്‍ അനന്യയ്ക്കും പേടിയില്ലായിരുന്നു. മലയാളമറിയില്ലെങ്കിലും കന്നടയില്‍ പാടിയതിന്റെ ആത്മവിശ്വസത്തിലായിരുന്നു മേഘ്ന.
-
'ബിഗ് ബോസ് വിടാതിരുന്നപ്പോൾ ഞാൻ കരുതി പുറത്ത് നല്ല സപ്പോർട്ടുണ്ടെന്ന്, യഥാർത്ഥ രതീഷിന് നാട്ടിൽ നല്ല പേരാണ്'
-
'കാരവാൻ തന്നില്ല വഴിയിൽ നിന്ന് വസ്ത്രം മാറണോ?, ഭക്ഷണവും തന്നില്ല'; മമ്മൂട്ടി സിനിമയിൽ നിന്ന് പിന്മാറി സന്തോഷ്!
-
'ഉടുത്തിട്ട് വാ, അല്ലെങ്കിൽ വീട്ടിൽ പോ'; ജയഭാരതിയോട് പറഞ്ഞത്, പിന്നാലെ പങ്കാളി ഹരി പോത്തന്റെ ഭീഷണി