Don't Miss!
- News ഈ രാശിക്കാർക്ക് കര്‍മ്മപുഷ്ടിയും സാമ്പത്തികനേട്ടവും, ദൂരയാത്രകള് ആവശ്യമായി വരും, രാശിഫലം
- Automobiles 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- Lifestyle Weekly Numerology Horoscope: മേടത്തിലെ സൂര്യന് വെറുതേ അസ്തമിക്കില്ല: സൂര്യനെപ്പോലെ തിളങ്ങും ഭാഗ്യം
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
ദിലീപും മമ്മൂട്ടിയും പേരില്‍ പോരാടുന്നു
സിനിമകള്‍ റിലീസ് ചെയ്യുന്നതിനു മുന്‍പ് പേരുകൊണ്ടുപോരാടാന് ഒരുങ്ങുകയാണ് ദിലീപും മമ്മൂട്ടിയും. ഓണത്തിനു റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രമായ രാജാധിരാജയും ദിലീപ് ചിത്രമായ വില്ലാളിവീരനും പേരില്‍ യുദ്ധമാരംഭിച്ചു കഴിഞ്ഞു.
രണ്ടുപേരുടെയും ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത് നവാഗതരാണ്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന രാജാധിരാജ എന്നാല്‍ രാജാക്കന്മാരുടെ രാജാവ് എന്നര്‍ഥം. സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന വില്ലാളി വീരന് എന്നാര് വില്ലാളികളെയെല്ലാം ജയിച്ചവന് എന്നര്‍ഥം. നിലവിലുള്ള എല്ലാവര്ക്കും മുകളിലാണ് തങ്ങള്‍ എന്നര്ഥത്തിലാണ് രണ്ടുചിത്രങ്ങള്‍ക്കും പേരിട്ടിരിക്കുന്നത്.
ദിലീപിന്റെ സ്ഥിരം തിരക്കഥാകൃത്തുക്കളാണ് ഇക്കുറി മമ്മൂട്ടിയുടെ കൂടെയുള്ളത്. സിബിയും ഉദയനും ഒരുക്കുന്ന രാജാധിരാജ അവരുടെ പതിവുരീതിയുള്ള മസാലചിത്രമാണ്. ലക്ഷ്മിറായിയാണ് നായിക. ആക്ഷനും നര്‍മവും ഗാനങ്ങളുമെല്ലാം പ്രാധാന്യം നല്കിയൊരുക്കുന്ന ചിത്രത്തില്‍ സംഗീതമൊരുക്കുന്നത് ഇളയരാജയുടെ മകനായ കാര്‍ത്തിക് രാജയാണ്.
ബുദ്ധേട്ടന്‍ എന്ന പേരില്‍ നിന്നാണ് ദിലീപിന്റെ വില്ലാളിവീരന്‍ വരുന്നത്. തമിഴിലെ സൂപ്പര്‍ഗുഡ് ഫിലിംസ് ആണ് നിര്‍മാണം. നമിത പ്രമോദ് ആണ് ദിലീപിന്റെ നായിക. കുടുംബവിഷയമാണ് വില്ലാളിവീരനിലൂടെ പറയുന്നത്.
-
ആ കുഞ്ഞ് എന്റെയല്ല! നടി വനിതയുടെ മകള്‍ ജോവിക തന്റേതല്ലെന്ന് രണ്ടാം ഭര്‍ത്താവ്, ഗുരുതര ആരോപണവുമായി താരം
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?
-
ഹീറോയിന് ആവാന്‍ കാത്തിരുന്ന് സമയം പോയി; ഇല്ലെങ്കില്‍ ഇത്ര സങ്കടം വരില്ലായിരുന്നു: ശരണ്യ പറയുന്നു