For Quick Alerts
For Daily Alerts
Don't Miss!
- Sports IPL 2024: സ്റ്റബ്സാണ് ഡല്‍ഹിയുടെ 'റിയല്‍ ഹീറോ', ആ സേവാണ് കളി മാറ്റിയത്! കിടിലന്‍ ഫീല്‍ഡിങ്
- News ലോക്സഭ തിരഞ്ഞെടുപ്പ്; കേരളം നാളെ ബൂത്തിലേക്ക്.. ഇന്ന് നിശബ്ദ പ്രചരണം, 4 ജില്ലകളിൽ നിരോധനാജ്ഞ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ഏക്തയുടെ നോട്ടീസ് കിട്ടിയില്ല: ജീത്തു ജോസഫ്
News
oi-Siji
By Lakshmi
|
മലയാളചിത്രം ദൃശ്യം കോപ്പിയടിയാണെന്ന് ആരോപിച്ച് ബോളിവുഡ് നിര്‍മ്മാതാവ് ഏക്ത കപൂര്‍ സംവിധായകന് ജീത്തു ജോസഫിന് ലീഗല്‍ നോട്ടീസ് അയച്ചുവെന്ന വാര്‍ത്ത വന്നിട്ട് കുറച്ച് ദിവസങ്ങളായി. തെന്നിന്ത്യയിയിലെ മൂന്ന് ഭാഷകളിലും സൂപ്പര്‍ഹിറ്റാവുകയും ഇപ്പോള്‍ തമിഴിലേയ്ക്ക് റീമേക്ക് ചെയ്യാന്‍ പോവുകയും ചെയ്യുന്ന ചിത്രത്തിനെതിരെ ഇത്തരമൊരു നീക്കമുണ്ടായത് വലിയ പ്രാധാന്യത്തോടെയാണ് തെന്നിന്ത്യന്‍ ചലച്ചിത്രലോകം നോക്കുന്നത്.
എന്നാല്‍ തനിയ്ക്ക് ഇതുവരെ ആരില്‍ നിന്നും ഇക്കാര്യം കാണിച്ച് ലീഗല്‍ നോട്ടീസൊന്നും ലഭിച്ചിട്ടില്ലെന്ന് ജീത്തു ജോസഫ് പറയുന്നു. ജാപ്പനീസ് എഴുത്തുകാരനായ കീഗോ ഹിഗാഷിനോയുടെ ദി ഡിവോഷന്‍ ഓഫ് സസ്പെക്ട് എക്സ് എന്ന നോവലിന്റെ കഥയാണിതെന്നാണ് ഏക്ത വാദിയ്ക്കുന്നത്. ഈ നോവല്‍ ചലച്ചിത്രമാക്കാനുള്ള അവസകാശം താന്‍ സ്വന്തമാക്കിയതാണെന്നും ഏക്ത പറയുന്നു.
ഇതുവരെ നോട്ടീസ് കയ്യില്ക്കിട്ടാത്തതുകൊണ്ടുതന്നെ അതിലെ പ്രശ്നത്തോട് തല്ക്കാലം പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് ജീത്തു. മാത്രമല്ല ദൃശ്യം റീമേക്ക് ചെയ്യാനുള്ള അവസകാശം താനൊരു നിര്‍മ്മാണ കമ്പനിയ്ക്ക് ഇതിനകം തന്നെ വിറ്റുകഴിഞ്ഞുവെന്നും ജീത്തു പറയുന്നു. തമിഴിലും ഹിന്ദിയിലും താന്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുകയെന്നും ജീത്തു പറയുന്നു. ആദ്യം തമിഴ് റീമേക്കും, പിന്നീട് ഹിന്ദി റീമേക്കും ചെയ്യാനാണ് ജീത്തുവിന്റെ തീരുമാനം.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Read more about: drishyam jeethu joseph ekta kapoor ദൃശ്യം ജീത്തു ജോസഫ് ഏക്ത കപൂര്‍ കോപ്പിയടി പകര്‍പ്പവകാശം
English summary
However, Jeethu Joseph clarifies that he does not wish to comment on the matter, since he hasn't received any legal communication from Ekta's camp
-
ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന് ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
-
'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'
Featured Posts