Don't Miss!
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ജയസൂര്യ ലാല്‍ ആകുന്നു
ജയസൂര്യ നായകനാകുന്ന പുതിയ ചിത്രമായ ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ പേര് പ്രഖ്യാപിച്ചതല്ലാതെ മറ്റൊരു വിവരവും ഇതുവരെ പുറത്തുവന്നിരുന്നില്ല. ചിത്രത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളിതാ.
ലാല്‍, ബഹാദൂര്‍, ശാസ്ത്രി എന്നീ മൂന്നുപേുടെ ജീവമാണ് ചിത്രം. ലാല്‍ ആയി ജയസൂര്യ, ബഹാദൂര്‍ ആയി നെടുമുടി വേണു, ശാസ്ത്രിയായി അജു വര്‍ഗീസ്.
സാധാരണക്കാരനായ കുട്ടനാട്ടുകാരനാണ് ലാല്‍. അയാളുടെ ജീവിതത്തിലുണ്ടാകുന്ന ആകസ്മികമായ ചില സംഭവങ്ങള്‍. അതുമായി ബന്ധപ്പെട്ടുകൊണ്ട് ആദ്യം കടന്നുവരുന്നത് ബഹാദൂര്‍. പിന്നെ ശാസ്ത്രിയും. മൂന്നുപേരും ചേര്‍ന്നുള്ള രസകരമായ സംഭവങ്ങളാണ് പിന്നീട്.
നവാഗതനായ രജീഷ് മിഥുലയാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ബിജിപാല്‍ ആണ് സംഗീതമൊരുക്കുന്നത്. ഗാനങ്ങള്‍ സന്തോഷ് വര്‍മ എഴുതുന്നു. ആലപ്പുഴയിലും കൊച്ചിയില്‍ വച്ചുമാണ് ചിത്രീകരണം. രണ്‍ജി പണിക്കരും ഈ ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.
സാധാരണക്കാരുടെ വേഷമാണ് ജയസൂര്യ ഇപ്പോള്‍ തിരഞ്ഞെടുക്കുന്നത്. ആന്റോ ജോസഫ് നിര്‍മിക്കുന്ന മത്തായിയുടെ സുവിശേഷങ്ങള്‍ ആണ് മറ്റൊരു ചിത്രം. അമല്‍ നീരദിന്റെ ഇയോബിന്റെ പുസ്തകമാണ് മറ്റൊരു ചിത്രം. ആട് ഒരു സാധാരണജീവിയല്ല ആണ് മറ്റൊരു ചിത്രം. എല്ലാംകൊണ്ടും നല്ലൊരു കാലമാണ് ജയസൂര്യയ്ക്കു വരാനിരിക്കുന്നത്.
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!
-
'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'