Don't Miss!
- Sports IPL 2024: അഭിഷേക് 218, കോലി 145! ലോകകപ്പ് ടീമില്‍ ഇവരില്‍ ആരെ വേണം?
- Lifestyle ബാച്ചിലര്‍ സ്പെഷ്യല്‍ ചിക്കന്‍ ഫ്രൈ: ക്വിക്ക് ആന്റ് ഈസി റെസിപ്പി
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
കുഞ്ചാക്കോ ഇനി ജേര്‍ണലിസ്റ്റ്,കരാര്‍ ഒന്നര വര്‍ഷം?
കൊച്ചി: കുഞ്ചാക്കോ ബോബന് ഫോട്ടോ ജേര്‍ണലിസ്റ്റ് ആയി വേഷമിടുന്നു. റൊമാന്റിക്-കോമഡി വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി സീരിയസ് കഥാപാത്രത്തിലേക്ക് മാറുകയാണ് കുഞ്ചാക്കോ ബോബന്. ഡോ.ബിജു സംവിധാനം ചെയ്യുന്ന 'വലിയ ചിറകുള്ള പക്ഷികള്‍' എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ഫോട്ടോ ജേര്‍ണലിറ്റ് ആകുന്നത്.
എന്‍ഡോ സള്ഫാന് ദുരിതത്തെപ്പറ്റിയാണ് ചിത്രം പറയുന്നത്. 20 വര്‍ഷത്തെ ഗവേഷണത്തിലൂടെ താന്‍ കണ്ടെത്തിയ കാര്യങ്ങള്‍ താന്‍ പകര്‍ത്തിയ ഫോട്ടോകളിലൂടെ അവതരിപ്പിയ്ക്കുകയാണ് ചിത്രത്തിലെ കുഞ്ചാക്കോയുടെ കഥാപാത്രം. ഒന്നര വര്‍ഷത്തോളമാണ് ചിത്രത്തിന്റെ ഷൂട്ടിംഗിനായി വേണ്ടി വരുന്നത്.തുടര്‍ച്ചയായ ഷൂട്ടിംഗ് അല്ല. നാല് സീസണുകളാണ് ചിത്രത്തില്‍ ചിത്രീകരിയ്ക്കുക. അതിന് വേണ്ടിയാണ് ഒരു വര്‍ഷത്തോളം ചിത്രീകരണത്തിനായി എടുക്കുന്നത്.
മഴക്കാലമായതിനാല്‍ ജൂണില്‍ തന്നെ ഷൂട്ടിംഗ് ആരംഭിയ്ക്കും. എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുട്ടികള്‍ക്കൊപ്പം ചെലവഴിച്ച ശേഷമാണ് ദുരന്തത്തിന്റെ ഭീകരതയെപ്പറ്റി തനിയ്ക്ക് കൂടുതല്‍ മനസിലായതെന്നും ചിത്രത്തില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചതെന്നും കുഞ്ചാക്കോ ബോബന് പറഞ്ഞു. ഡോക്ടര്‍ ബിജുവിന്റെ മറ്റ് ചിത്രങ്ങളെപ്പോലെ ഒരു മെയിന്‍സ്ട്രീം തീയേറ്റര്‍ റിലീസ് വലിയ ചിറകുള്ള പക്ഷികള്‍ക്കും കാണില്ല.
-
വളരെ പക്വതയുള്ളവളാണ്; ഞങ്ങൾ തമ്മിൽ വഴക്കുണ്ടാകുമ്പോൾ; ശാലിനിയെക്കുറിച്ച് അജിത്ത് പറഞ്ഞ വാക്കുകൾ
-
'സിബിന്റെ അച്ഛൻ നെഞ്ച് വേദന മൂലം ആശുപത്രിയിൽ, സ്നേഹമുള്ള പയ്യനാണ്, ജാസ്മിന് വേണ്ടി ലാലേട്ടൻ സംസാരിച്ചില്ല'
-
മോഹന്‍ലാല്‍ സിനിമകള്‍ പ്രണവ് അധികം കണ്ടിട്ടില്ല; കാണാന്‍ പറഞ്ഞപ്പോള്‍ വേണ്ടെന്ന് പറഞ്ഞു; വിനീത്