Don't Miss!
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
തട്ടത്തിന് മറയത്തിലെ പ്രണയഭാഷ മൊയ്തീന്-കാഞ്ചന പ്രണയത്തില്‍ നിന്ന്
മലയാളികള്‍ നെഞ്ചിലേറ്റിയ പ്രണയ കഥയായിരുന്നു വിനീത് ശ്രീനിവാസന്റെ തട്ടത്തിന് മറയത്ത്. മതത്തിന്റെ അതിര് വരുമ്പുകള്‍ ലംഘിച്ച് ഒന്നായ വിനോദും അയിഷയും. അയ്ഷയും വിനോദും പരസ്പരം അടുത്തറിഞ്ഞത് കത്തുകളിലൂടെയാണ്. അതും അവര്‍ക്ക് മാത്രം മനസ്സിലാകുന്ന പ്രണയ ഭാഷയിലുള്ള എഴുത്തുകള്‍. ഈ എഴുത്ത് സംവിധായകന് വിനീത് ശ്രീനിവാസന് എവിടെ നിന്ന് കിട്ടി.
വനീത് അക്കാര്യം തുറന്നു പറയുന്നു. തട്ടത്തിന് മറയ്ത്ത് എന്ന തന്റെ ചിത്രത്തില്‍ അയ്ഷയും വിനോദും സംസാരിക്കുന്ന കത്ത് ഭാഷ തനിക്ക് ലഭിച്ചത് മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയ കഥയില്‍ നിന്നാണെന്ന് വിനീത് ശ്രീനിവാസന് പറഞ്ഞു. ഫേസ്ബുക്കില്‍ ഇട്ട ഒരു സ്റ്റാറ്റസിലാണ് വിനീത് ഈക്കാര്യം വ്യക്തമാക്കിയത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതൃഭൂമി ആഴ്ച പതിപ്പില്‍ വന്ന മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയ കഥ എനിക്ക് ഏറെ പ്രചോദനമായിരുന്നു. തട്ടത്തിന് മറയത്ത് എന്ന ചിത്രത്തില്‍ ഐഷയും വിനോദും കൈമാറുന്ന കത്തിനെ കുറിച്ച് ആശയം ലഭിച്ചത് ആ ലേഖനത്തില്‍ നിന്നാണെന്ന് വിനീത് കുറ്റസമ്മതം നടത്തുന്നു.
ഇതേ കഥ ആസ്പദമാക്കി ആര് എസ് വിമല്‍ സംവിധാനം ചെയ്യുന്ന 'എന്ന് നിന്റെ മൊയ്തീന്' എന്ന ചിത്രത്തിന് എല്ലാവിധ ആശംസകള്‍ നേരുന്നുവെന്നും ചിത്രം ഇതിഹാസ പ്രണയകഥയായിതീരുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും വിനീത് ഫേസ്ബുക്കില്‍ എഴുതി.
<div id="fb-root"></div> <script>(function(d, s, id) { var js, fjs = d.getElementsByTagName(s)[0]; if (d.getElementById(id)) return; js = d.createElement(s); js.id = id; js.src = "//connect.facebook.net/en_US/all.js#xfbml=1"; fjs.parentNode.insertBefore(js, fjs); }(document, 'script', 'facebook-jssdk'));</script> <div class="fb-post" data-href="https://www.facebook.com/vineeth.sreenivasan.31/posts/10154310722260142" data-width="466"><div class="fb-xfbml-parse-ignore"><a href="https://www.facebook.com/vineeth.sreenivasan.31/posts/10154310722260142">Post</a> by <a href="https://www.facebook.com/vineeth.sreenivasan.31">Vineeth Sreenivasan</a>.</div></div>
'മതവും ശരീരവുമില്ല, രണ്ട് പ്രണയാത്മാക്കള്' എന്ന പേരില്‍ മാധ്യമപ്രവര്‍ത്തകനായ പി ടി മുഹമ്മദ് സാദ്ദിഖാണ് കാഞ്ചനമാലയുടെയും മൊയ്തീന്റെയും പ്രണയം പുസ്തകത്തിലാക്കിയത്. ഇതില്‍ നിന്നെല്ലാം പ്രചോദനമുള്‍ക്കൊണ്ടാണ് വിമലിപ്പോള്‍ എന്ന് നിന്റെ മൊയ്തീന് ഒരുക്കുന്നത്. പൃഥ്വിരാജും പാര്‍വ്വതിയുമാണ് മൊയ്തീനും കാഞ്ചനമാലയുമാകുന്നത്. കഥയിലെ നായകന് മൊയ്തീനെ ഇരുവഴിഞ്ഞിപ്പുഴ കൊണ്ടുപോയെങ്കിലും ആ പ്രണയത്തിന്റെ ഓര്‍മയില്‍ ഇന്നും ജീവിക്കുകയാണ് 74കാരിയായ കാഞ്ചനമാല
-
ഹിന്ദി ചിത്രങ്ങളില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രിയന്; ചീത്ത മുഴുവന്‍ കേട്ടത് ശ്രീനിവാസന്
-
നായകന്റെ മടിയില്‍ കയറിയുള്ള ലിപ് ലോക്ക്! വിചാരിക്കുന്നത് പോലെ അത്ര എളുപ്പമല്ലെന്ന് നടി അനുപമ പരമേശ്വരന്
-
തെലുങ്കാനയിലെ ക്ഷേത്രത്തിൽ വിവാഹം..., ലിവിങ് ടുഗെതർ ജീവിതം അവസാനിപ്പിച്ച് അദിതിയും സിദ്ധാർത്ഥും വിവാഹിതരായി?