Don't Miss!
- Sports IPL 2024: മുംബൈയെ തീര്‍ത്തതെങ്ങനെ? ഇത്രയും സിംപിള്‍! ഗെയിം പ്ലാന്‍ വെളിപ്പെടുത്തി ക്ലാസെനും അഭിഷേകും
- Technology ഇങ്ങനെയൊരെണ്ണം ഇത് മാത്രമേ ഉള്ളൂ...! ജിയോ കൊണ്ടുവന്ന ഐഡിയ വച്ച് എയർടെൽ ഉണ്ടാക്കിയ പ്ലാൻ
- Finance 10,000 രൂപ 1.32 ലക്ഷമാക്കിയ മൾട്ടിബാഗർ സ്റ്റോക്ക്, ഓഹരി വില 40-ൽ താഴെ, നിങ്ങൾ വാങ്ങുന്നോ...?
- Lifestyle ചാണക്യനീതി: വിഡ്ഢിയായ സുഹൃത്തിനേക്കാള്‍ നല്ലത് മിടുക്കനായ ശത്രു; ഇത്തരക്കാര്‍ ദോഷം ചെയ്യും
- Automobiles സൗജന്യ യാത്ര സ്ത്രീകള്‍ക്ക് മാത്രം! കെഎസ്ആര്‍ടിസിയില്‍ 4 ലൗബേര്‍ഡ്സിന് വാങ്ങിയ ടിക്കറ്റ് നിരക്ക് അറിയണോ?
- News സംസ്ഥാനത്ത് ആദ്യ പത്രിക സമർപ്പിച്ച് മുകേഷ്,കെട്ടിവയ്ക്കാൻ പണം നൽകിയത് മത്സ്യത്തൊഴിലാളികൾ
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
സുരാജ് മോഹന്‍ലാലിനെപ്പോലെ;ജൂറി ചെയര്മാന്
ദില്ലി: വാസ്തുഹാര എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കാഴ്ചവച്ച അഭിനയത്തിന് തുല്യമാണ് പേരറിയാത്തവര്‍ എന്ന ചിത്രത്തില്‍ സുരാജ് കാഴ്ചവച്ച പ്രകടനമെന്ന് ജൂറി ചെയര്മാന് സയ്യിദ് മിര്‍സ. പിന്‍വാങ്ങുന്ന കഥാപാത്രത്തെയാണ് വാസ്തുഹാരയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്. അത്തരത്തിലുള്ള കഥാപാത്രത്തെയാണ് പേരറിയാത്തവരില്‍ സുരാജ് അവതരിപ്പിച്ചതെന്നും ജൂറി.
ഇത്തരം കഥാപാത്രങ്ങള്‍ അഭിനയിച്ച് ഫലിപ്പിയ്ക്കുക ഏറെ പ്രയാസമുള്ള കാര്യമാണെന്നും ജൂറി പറഞ്ഞു. സുരാജ് ഒരു ഹാസ്യ താരമാണെന്ന് ജൂറി അംഗം അറിയുന്നത് പോലും മാധ്യമപ്രവര്‍ത്തകര്‍ പറയുമ്പോഴാണ്. ഹാസ്യതാരമായിട്ടും സുരാജ് അഭിനയത്തിന്റെ കാര്യത്തില്‍ കയറിവന്നു. നിശബ്ദനായി ഗാംഭീര്യത്തോടെ തൂപ്പുകാരന്റെ വേഷത്തിന് ജീവന് നല്‍കിയെന്നും സയ്യിദ് മിര്‍സ പറഞ്ഞു.
മികച്ച നടനുവേണ്ടിയുള്ള മത്സരത്തില്‍ ജൂറി അംഗങ്ങള്‍ സുരാജിനും രാജ്കുമാറിനും തുല്യമാര്ക്കാണ് നല്‍കിയത്. മികച്ച ചിത്രത്തിന് വേണ്ടിയുള്ള മത്സരത്തിന്റെ അവസാന റൗണ്ടില്‍ മൂന്ന് മലയാള ചിത്രങ്ങള്‍ ഉണ്ടായിരുന്നെന്നും ജൂറി.ഷിപ്പ് ഓഫ് തെസ്യൂസ് ആണ് മികച്ച ചിത്രം.
-
'ഇങള് മൊയന്താണോ?, ചിലപ്പോൾ അമ്പി മറ്റ് ചിലപ്പോൾ റെമോ അല്ലെങ്കിൽ അന്യൻ'; ജിന്റോയുടെ ഫേക്ക് മുഖം മനസിലാക്കി നോറ
-
മിമിക്രി കഴിഞ്ഞാല്‍ വാഴക്കുലയാണോ കിട്ടുന്നത്?; സിദ്ദീഖിനെയും ലാലിനെയും പൊലീസ് പിടിച്ചു; അന്‍സാര്‍
-
എനിക്കും പ്രാധാന്യമുണ്ട്; അന്ന് നസ്രിയയും നയൻതാരയും തമ്മിൽ പ്രശ്നമുണ്ടായോ?; താരങ്ങൾക്കിടയിൽ സംഭവിച്ചത്