Don't Miss!
- News 400 കിലോ തനി തങ്കവും 15 കോടിയും: കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കവർച്ച, ഇന്ത്യക്കാരും പിടിയിലായി
- Sports IPL 2024: അവസാന ഓവര്‍ ആര്‍ക്ക്? ഹാര്‍ദിക്കിന്റെ പ്ലാന്‍ മദ്വാളല്ല; നിര്‍ണ്ണായകമായത് രോഹിത്
- Technology ഗ്ലാമറിന് ഗ്ലാമർ, കഴിവിന് കഴിവ്... ഇതാണ് സ്മാർട്ട്ഫോൺ! സോണി ക്യാമറകളുമായി ഒരു വിവോ 5ജി ഫോൺ
- Automobiles ഇവനിങ്ങ് വന്നാൽ വിയർക്കുന്നത് ഹാരിയർ, ടെറിട്ടറി പിടിച്ചെടുക്കാൻ ഫോർഡിന്റെ ഈ എസ്യുവി
- Lifestyle 900 വര്‍ഷം പഴക്കമുള്ള മമ്മി, 1000 തൂണുകളുള്ള ഹാള്‍; അത്ഭുതം ഈ രംഗനാഥസ്വാമി ക്ഷേത്രം
- Finance സ്വർണവില കേട്ട് തലകറങ്ങരുത്, ഉടൻ തന്നെ പവന്റെ വില 60,000 കടക്കും, ഇന്നത്തെ നിരക്കറിയാം
- Travel അവധി ഇത്തവണ ഹൗറയിൽ... ബെംഗളുരുവിൽ നിന്ന് കൊൽക്കത്തയുടെ ഇരട്ട നഗരത്തിലേക്ക് പോകാം, സ്പെഷ്യൽ ട്രെയിൻ
പ്രേത ബംഗ്ലാവിലെ നിഗൂഢത
ബംഗ്ലാവ് ഒരു റിസോര്‍ട്ടാക്കി മാറ്റണമെന്നാണ് തോമസുകുട്ടിയുടെ ആഗഹ്രം. കൂട്ടുകാരനൊപ്പം റിസോര്‍ട്ടില്‍ തങ്ങാനുള്ള മറ്റുള്ളവരുടെ തീരുമാനം ഒട്ടും (അ)പ്രതീഷിയ്ക്കാത്ത സംഭവവികാസങ്ങള്‍ക്ക് വഴിമരുന്നിടുകയാണ്.
ഡൊറോത്തിയുടെ പ്രേതചരിത്രം പറഞ്ഞു കൊണ്ടാണ് ഗോസ്റ്റ് ഹൗസ് ആരംഭിയ്ക്കുന്നത്. രണ്ടാം ചിത്രത്തില്‍ അവംലബിച്ച അതേ തന്ത്രം തന്നെയാണ് ലാല്‍ മൂന്നാം ഭാഗത്തിലും പയറ്റുന്നത്. പ്രേക്ഷകരെ സിനിമയുടെ ഹൊറര്‍ മൂഡിലേക്ക് എത്തിയ്ക്കാനും ക്ലൈമാക്സ് വരെ അത് തുടര്‍ന്നു കൊണ്ടുപോകാനും ഈ രംഗങ്ങള്‍ സഹായിക്കുന്നുണ്ട്.
പലയിടത്തും പ്രേക്ഷകരുടെ ലോജിക്കിനെ ചോദ്യം ചെയ്യുന്നൊരു കഥയെ കയ്യടക്കത്തോടെ അവതരിപ്പിയ്ക്കാന്‍ കഴിഞ്ഞതില്‍ സംവിധായകനെന്ന നിലയില്‍ ലാലിന് തീര്‍ച്ചയായും അഭിമാനിയ്ക്കാം. എത്ര മോശം ചരക്കായാലും അതിന്റെ പാക്കിങ് നന്നായാല്‍ ചെലവാകും. ലാല്‍ എന്ന സംവിധായകന് മികവ് പ്രകടിപ്പിയ്ക്കുന്നതും ഇവിടെയാണ്.
ഹൊറര്‍ കോമഡി- ഭയത്തില്‍ രസം കണ്ടെത്തുക ഈയൊരു സമവാക്യമാണ് ലാല്‍ ചിത്രത്തില്‍ ഉപയോഗിച്ചിരിയ്ക്കുന്നത്. പ്രേക്ഷകരെ കോമഡിയില്‍ നിന്നും ഹൊററിലേക്ക് കൊണ്ടുപോകുന്നുണ്ടെങ്കിലും അവിടെയെത്താന്‍ പറ്റിയിട്ടുണ്ടോയെന്ന കാര്യം സംശയമാണ്.
അടുത്ത പേജില്‍
അപ്പുക്കുട്ടന്റെ നമ്പറുകള്‍ ഏശുന്നില്ല
-
നോറയും ജാസ്മിനും ഒന്നിച്ചു; ജിന്റോയെ നാണം കെടുത്തി; ജാസ്മിനും നോറയും തമ്മിൽ അടുക്കുമോ?
-
സഹോദരനാണെങ്കിലും സ്വകാര്യ വിഷയങ്ങൾ അറിയില്ല; ഞങ്ങളുടെ ബന്ധം; കുടുംബത്തെക്കുറിച്ച് അർബാസ് ഖാൻ
-
സിനിമയ്ക്ക് വേണ്ടി ഭാര്യയെയും കാമുകിയെയും ഉപേക്ഷിക്കുന്നവര്‍ക്ക് എതിരാണ്! ഷാരൂഖ് ഖാന്റെ വാക്കുകളിങ്ങനെ