Don't Miss!
- News സ്വര്‍ണം മുന്നേറുന്നു; കേരളത്തില്‍ റെക്കോര്‍ഡ് കുതിപ്പ്, ഇന്നത്തെ പവന്, ഗ്രാം നിരക്ക് അറിയാം
- Sports IPL 2024: രോഹിത്തും ഹാര്‍ദിക്കും രണ്ട് തട്ടില്‍! ഫാന്‍സ് കലിപ്പില്‍- വീഡിയോക്ക് വിമര്‍ശനം
- Technology ഐപിഎൽ കാണാൻ നിങ്ങളെ ജിയോ സഹായിക്കും, ഇതാ രണ്ട് കിടിലൻ പ്ലാനുകൾ
- Finance കൊടുങ്കാറ്റായി സ്വർണ വില, ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ, ഇപ്പോൾ വാങ്ങാതിരിക്കുന്നതാണ് ബുദ്ധി
- Lifestyle ശനിയുടെ പ്രത്യേക അനുഗ്രഹം; ഈ തീയതികളില്‍ ജനിച്ചവര്‍ക്ക് ജീവിതം രാജകീയം
- Automobiles ഇന്ത്യ കാത്തിരുന്ന 4.10 ലക്ഷത്തിന്റെ സൂപ്പബൈക്ക്, അപ്രീലിയ RS 457 അടുത്ത മാസം നിരത്തിലേക്ക്
- Travel തേക്കടിയിലെ ബോട്ടിങ്; ആനകളെയും മാൻകൂട്ടങ്ങളെയും കണ്ട് ഒരു യാത്ര, ഓൺലൈൻ ബുക്ക് ചെയ്യാം
വണ്‍ ബൈ ടു: മലയാളം സിനിമയില്‍ മലയാളം തന്നെ വേണം
ഒരു സിനിമ. അതൊരു പ്രാദേശിക ഭാഷയിലാണെങ്കില്‍, ആ ഭാഷ അറിയുന്നവര്‍ക്ക് മനസ്സിലാക്കാന്‍ ഉതകുന്നതായിരിക്കണം അതിലെ സംഭാഷണങ്ങള്‍. അതുമല്ലെങ്കില്‍ ദൃശ്യങ്ങള്‍ സംഭാഷണങ്ങള്ക്കപ്പുറത്തേക്ക് സംവദിക്കണം. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ ഒരു പരിധിവരെ ആ സിനിമ തുടക്കത്തിലേ പരാജയപ്പെട്ടു എന്ന് പറയേണ്ടി വരും.
ഈ സിനിമ നടക്കുന്നത് കേരളത്തിലല്ല. അതുകൊണ്ട് തന്നെ പല കഥാപാത്രങ്ങളും മലയാളത്തില്ല സംസാരിക്കുന്നത്- ഇങ്ങനയുള്ള ഒരു മുന്നറിയിപ്പ് സിനിമയുടെ തുടക്കത്തില്‍ തന്നെ സംവിധായകന് തരുന്നുണ്ട്.
ബാംഗ്ലൂരിലാണ് കഥ നടക്കുന്നത്. അതുകൊണ്ട് പലയിടത്തും കന്നഡ ഭാഷയാണ് ഉപയോഗിച്ചിട്ടുള്ളത്. എന്നാല്‍ അപ്പോഴൊക്കെ താഴെ അതിന്റെ മലയാള പരിഭാഷയും നല്‍കുന്നുണ്ട്.
എന്നാല്‍ പ്രശ്നം അതൊന്നുമല്ല. ഉയര്‍ന്ന വിദ്യാഭ്യാസമുള്ള, ഉയര്‍ന്ന നിലയില്‍ ബാംഗ്ലൂരില്‍ ജീവിക്കുന്ന കഥാപാത്രങ്ങളെല്ലാം തന്നെ അധികവും ഉപയോഗിക്കുന്ന ഭാഷ ഇംഗ്ലീഷ് ആണ്. അതിനാണെങ്കില്‍ താഴെ മലയാള പരിഭാഷയും ഇല്ല. ഇങ്ങനെ വന്നാല്‍ ശരാശരി മലയാളി പ്രേക്ഷകന് എങ്ങനെ പ്രതികരിക്കും. അതു തന്നെയാണ് വണ്‍ ബൈ ടുവിന്റെ കാര്യത്തിലും സംഭവിച്ചത്.
പണ്ട്... വളരെ പണ്ട്, മമ്മൂട്ടി നായകനായി ഒരു കുറ്റാന്വേഷണ സിനിമ ഇറങ്ങിയിരുന്നു. ദ ട്രൂത്ത് എന്നായിരുന്നു പേര്. തരക്കേടില്ലാത്ത ഒരു സിനിമയായിരുന്നു. പക്ഷേ വണ്‍ ബൈ ടുവിന് സംഭവിച്ചത് തന്നെയായിരുന്നു അന്ന് ട്രൂത്തിനും പറ്റിയത്.
ദ ട്രൂത്ത് കാണാന്‍ പോകുന്ന ഒരാളോട് മറ്റൊരാള്‍ പറഞ്ഞത് കൂടെ ഒരു ഡിക്ഷ്ണറി കൂടി കൊണ്ടു പോകണം എന്നായിരുന്നു. എന്നാല്‍ വണ്‍ ബൈ ടു കണ്ടിറങ്ങിയപ്പള് കേട്ടത്, ഇംഗ്ലീഷ് ടീച്ചറെ കൂടി കൂടെ കൂട്ടാമായിരുന്നു എന്നാണ്.
കുടുംബ പ്രേക്ഷകരെ എന്തിനാണ് അകറ്റിയത്
-
'നിവിനെ നമുക്ക് കൺട്രോൾ ചെയ്യാൻ പറ്റില്ല, ചിരി വന്നിട്ട് തന്നെയാണ് ആ പ്രോഗ്രാമിൽ ചിരിക്കുന്നത് നിബന്ധനയില്ല'
-
'കുറച്ച് ക്രിഞ്ചൊക്കെ ആളുകള്‍ക്ക് ഇഷ്ടമാവും'; സുലൈഖ മന്‍സിലിലെ ആ സീന്‍ ചെമ്പന്‍ ചേട്ടന്റെ ഐഡിയ !
-
'ഉടുത്തിട്ട് വാ, അല്ലെങ്കിൽ വീട്ടിൽ പോ'; ജയഭാരതിയോട് പറഞ്ഞത്, പിന്നാലെ പങ്കാളി ഹരി പോത്തന്റെ ഭീഷണി