Don't Miss!
- News വിവാഹത്തിന് വരൻ എത്തിയത് മദ്യപിച്ച് ലക്കുകെട്ട്; പത്തനംതിട്ടയിൽ അവസാനനിമിഷം വിവാഹം മുടങ്ങി
- Finance പറന്നുയർന്ന് സ്വർണം, പവന്റെ വില ഉടൻ 60,000 കടക്കും, ഹൃദയം തകർന്ന് ആഭരണ പ്രേമികൾ
- Sports IPL 2024: 6 തോല്‍വികള്‍, ആര്‍സിബിയുടെ പ്ലേ ഓഫ് സാധ്യത അവസാനിച്ചോ? പരിശോധിക്കാം
- Technology എതിരാളികളെ വിറപ്പിച്ചും നാട്ടുകാരെ സന്തോഷിപ്പിച്ചും ഒരു 5ജി ഫോൺ; ഇപ്പോൾ 10000 രൂപയ്ക്ക് വാങ്ങാം
- Automobiles എൻഫീൽഡിനെ താഴെയിറക്കാൻ മാവീരൻ, 1.99 ലക്ഷം രൂപ വിലയുള്ള 440 സിസി ബൈക്കിന്റെ ഡെലിവറി തുടങ്ങി
- Lifestyle ആത്മാക്കള്‍ നല്‍കും ദുരിതജീവിതം; പിതൃദോഷം തലമുറ നശിപ്പിക്കാതിരിക്കാന്‍ വാസ്തു പരിഹാരങ്ങള്‍
- Travel മിന്നൽ വേഗത്തിൽ തലസ്ഥാനത്തെത്താം; മാനന്തവാടി-തിരുവനന്തപുരം മിന്നൽ ബസ്, സമയം റൂട്ട്
പഴയ വീഞ്ഞിന്റെ പുതിയ കുപ്പി
ഉസ്താദ് ഹോട്ടല്‍, തട്ടത്തിന് മറയത്ത് എന്നീ ചിത്രങ്ങള്‍ വിജയിച്ചപ്പോള്‍ നമ്മുടെ സിനിമക്കാര്‍ക്കിടയില്‍ വന്നൊരു ചിന്തയാണ് മലബാര്‍ മുസ്ലിം പ്രണയവും സംഗീതവും പാചകവും നന്നായി ചേര്‍ത്താല്‍ ഹിറ്റ് ഫോര്‍മുലയിലുള്ള സിനിമ തയാറാക്കാമെന്ന്. ഉസ്താദ് ഹോട്ടലിന്റെ വിജയത്തിന്റെ പ്രധാനകാരണം അതിലെ ഭക്ഷണവും സംഗീതവും പ്രണയവുമായിരുന്നു. തട്ടത്തിന് മറയത്തില്‍ സംഗീതവും പ്രണയവും ഹിറ്റാകാന്‍ സഹായിച്ചു.
ഇങ്ങനെയൊരു ഫോര്‍മുല ഒത്തുവന്നപ്പോഴാണ് എല്ലാവരും മലബാര്‍ മുസ്ലിങ്ങളുടെ പിന്നാലെ പോകാന്‍ തുടങ്ങിയത്. സലാലാ മൊബൈല്‍സ് ആയിരുന്നു ഇതേ ഫോര്‍മാറ്റില്‍ വന്ന മറ്റൊരു ചിത്രം. ദുല്‍ക്കര്‍ സല്മാന് നായകനായ ചിത്ത്രതില്‍ നസ്രിയായിരുന്നു നായിക. പടം ഏഴുനിലയില്പൊട്ടിയപ്പോള് സംവിധായകനായ ശരതിനൊരു കാര്യം പിടികിട്ടി. ഈ ഫോര്‍മുലയില്‍ നല്ലൊരു കഥയും വേണമെന്ന്.
ഇതേ ഫോര്‍മുലയില്‍ ഒരുങ്ങിയ ചിത്രമാണ് ടു നൂറ വിത്ത് ലവ്. കോഴിക്കോടിന്റെ സ്വന്തമായ മാപ്പിളപ്പാട്ടും ഗസലും പ്രണയവും രുചിയൂറുന്ന ഭക്ഷണവും ചേര്‍ത്താണ് ബാബു നാരായണന് ഈ സിനിമയൊരുക്കിയത്. അതോടൊപ്പം മറ്റൊരു കാര്യം കൂടി ചേര്‍ത്തു- മതേതരത്വം. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ ഐക്യം. ടി. എ. റസാഖൊക്കെ കയ്യടി വാങ്ങിയത് ഈ ഫോര്‍മുല വച്ചായിരുന്നു. അപ്പോള്‍ സംഗീതത്തിനു മേമ്പൊടിയായി മതേതരത്വവും ചേര്‍ത്തു.
പോരാ ഇപ്പോഴത്തെ കാലത്ത് ഏറ്റവും കയ്യടി കിട്ടുന്നത് അവയവദാനത്തിനും സാമൂഹിക സേവനത്തിനുമാണ്. അതുകൂടി ചേര്‍ത്തു. പക്ഷേ എല്ലാറ്റിനുമുപരിയായി കൊണ്ടുവന്ന പ്രണയം പഴയൊരു വീഞ്ഞിന്റെ അവശേഷിപ്പായിരുന്നു. അത് പ്രേക്ഷകനെ മടുപ്പിക്കുന്നതും. ഇതിലെ നായകന് ജോലിയൊന്നുമില്ല. സദാസമയവും ഭാര്യയെ പ്രണയിച്ചുകൊണ്ടിരിക്കും. വിവാഹത്തിനു മുന്‍പ് നന്നായി പാട്ടുപാടിയിരുന്ന അയാള്‍ വിവാഹശേഷം ഒറ്റപാട്ടുപോലും പാടുന്നില്ല.
ഫോര്മുലകളുടെപിന്നാലെ പോകുന്ന സിനിമകളൊക്കെ പരാജയപ്പെട്ടിട്ടേയുള്ളൂ. അതേഗതി തന്നെയായി പോയി നൂറയുടെ പ്രണയത്തിനും.
-
'ചിത്ത'യ്ക്ക് അസ്വസ്ഥത തോന്നുന്നവര്‍ക്ക് 'മിരുഗം' കാണുമ്പോള്‍ തോന്നില്ല; ആനിമലിനെതിരെ സിദ്ധാര്‍ത്ഥ്
-
ഞാന്‍ അറിയാത്ത കാര്യം പോലും എന്റെ തലയില്‍ ഇട്ട് തരും! സുഹൃത്തിനെ പറ്റിയുള്ള ചോദ്യത്തിന് ആര്യയുടെ മറുപടി
-
'അവർ സ്വന്തം മക്കളെപ്പോലെ, വിനീതിനെ എടായെന്ന് വിളിച്ച ഞാന്‍ വിമലചേച്ചിയുമായി സംസാരിച്ചശേഷം പ്രശ്നത്തിലായി'