Don't Miss!
- Automobiles ഒരു ഇന്നോവയ്ക്കും തരാൻ പറ്റാത്ത യാത്രാസുഖം, പ്രേമലു നായകന്റെ 'സൂപ്പർബ് കാർ' തിരിച്ചുവരുന്നു
- News ആദ്യമായി വോട്ട് ചെയ്യുകയാണോ? രീതികൾ അറിയില്ലേ, ആശങ്കവേണ്ട; അറിയേണ്ടതെല്ലാം ഇതാ
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Technology കൈയിലെ ചെറുവിരലിന് ഒരു വളവ് ഉണ്ടോ എന്ന് നോക്കൂ! ഭയപ്പെടുത്തി 'ഐഫോൺ ഫിംഗർ', വീഡിയോ ഇതാ
- Finance എസ്ബിഐ അടക്കം മൂന്ന് ഓഹരികൾ വാങ്ങാം, നേട്ടം 25% വരെയാണ്, കൂടെക്കൂട്ടുന്നോ...
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
നിത്യവസന്തമാവാന് നിത്യാ മേനോന്
നല്ല കുട്ടിത്തവും ഒപ്പം അംഗലാവണ്യവും കൂടിയായപ്പോള്‍ നിത്യ മലയാളസിനിമയ്ക്ക് വേണ്ടപ്പെട്ടവളായി മാറി. ആദ്യസിനിമകളൊന്നും ഭാഗ്യമായില്ലെങ്കിലും ഇപ്പോള്‍ നിത്യ വേണ്ടതിലേറെ തിരക്കിലാണ്. ഉറുമിയിലെ ചിമ്മിച്ചിമ്മി മിന്നിത്തിളങ്ങണ എന്നുതുടങ്ങുന്ന ഗാനരംഗം നിത്യയ്ക്ക് നല്കിയ പ്രശസ്തി ചില്ലറയല്ല.
മഞ്ജരിയുടെ വ്യത്യസ്തമായ ആലാപനത്തിനൊപ്പം നിത്യയുടെ ഭാവപ്രകടനങ്ങളും പ്രഭുദേവയുടെ സാന്നിധ്യവും കൂടി ആ പാട്ടിനെ സൂപ്പര്‍ഹിറ്റാക്കി മാറ്റി. അതിനൊപ്പം നിത്യയും പ്രേക്ഷകഹൃദയങ്ങളില്‍ കുടിയേറി.
അഭിനയത്തേക്കാളേറെ സിനിമ പഠിക്കാനും ക്യാമറയ്ക്ക് പിന്നില്‍ നിലയുറപ്പിക്കാനും മാണ ്താല്പര്യമെന്നായിരുന്നു നിത്യയുടെ ആദ്യത്തെ നിലപാട്. പക്ഷേ ഇപ്പോള്‍ താരത്തിന് അത് മാറ്റേണ്ടിവരുകയാണ്. ഒന്നിനുപുറകെ ഒന്നായി ഓഫറുകള്‍.
കോഴിക്കോട് ജനിച്ച് ബാംഗ്ളൂരില്‍ വളര്‍ന്ന നിത്യമേനോന് മണിപ്പാല്‍ ഇന്‍സ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍സില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദമെടുത്തിട്ടുണ്ട്. ഒരു ഫിലിം മേക്കര്‍
എന്നതാണ് നിത്യയെ ആകര്‍ഷിക്കുന്ന സിനിമാസ്വപ്നം. താരസുന്ദരിയായ് വാഴാനൊന്നും ഇഷ്ടപ്പെടുന്നില്ലെന്നാണ് നിത്യ ഇപ്പോഴും പറയുന്നത്.
അടുത്ത പേജില്‍
ഇംഗ്ലീഷ് ചിത്രത്തിലൂടെ തുടക്കം
-
'എൻ്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ'; ലാലേട്ടൻ പൊതുവെ ഈ സൈസ് എടുക്കാറില്ലലോ ഇന്നെന്തുപറ്റിയെന്ന് ആരാധകർ!
-
ആദ്യ ഭർത്താവ് ഇപ്പോഴും സുഹൃത്ത്; എന്റെ അമ്മയ്ക്ക് സ്വന്തം മകനെ പോലെ; ബന്ധത്തിൽ സംഭവിച്ചത്; അദിതിയുടെ വാക്കുകൾ
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ