Don't Miss!
- News യുപിയില്‍ വന്‍ ട്വിസ്റ്റ്; അഖിലേഷ് യാദവ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും, കനോജില്‍ തീപ്പാറും
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
മീഡിയ എന്നെ അവഗണിച്ചു: ഇന്ദ്രജിത്ത്
പത്തു വര്‍ഷത്തോളമായി മലയാള സിനിമാരംഗത്ത് നിറഞ്ഞു നില്ക്കുന്ന ഈ നടന് പക്ഷേ ഒരു പരാതിയുണ്ട്. തന്റെ ശ്രമങ്ങളെ മീഡിയ അവഗണിച്ചുവെന്നതാണത്. അടുത്തിടെ ഒരു സിനിമാ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇന്ദ്രജിത്ത് ഇക്കാര്യം വെളിപ്പെടുത്തിയത്.
അടുത്തിടെ സിറ്റി ഓഫ് ഗോഡ് എന്ന ചിത്രത്തിന്റെ ഡിവിഡി വിപണിയില്‍ ഇറങ്ങിയപ്പോള്‍ ഒട്ടേറെ പേര് അതു കണ്ട് തന്നെ അഭിനന്ദനമറിയിച്ചെന്ന് ഇന്ദ്രജിത്ത്. അതില്‍ താനവതരിപ്പിച്ച കഥാപാത്രം നന്നായെന്നും പലരും പറഞ്ഞു.
ആ സിനിമയ്ക്ക് വേണ്ടി തമിഴിലുടനീളം സംസാരിയ്ക്കുന്ന കഥാപാത്രത്തെ ഡബ്ബ് ചെയ്തത് താനാണെന്ന് പറഞ്ഞെങ്കിലും പലരും വിശ്വസിച്ചില്ല. അത്തരമൊരു സിനിമ തീയേറ്ററുകളില്‍ കാര്യമായ ചലനമൊന്നും സൃഷ്ടിക്കാതെ കടന്നുപോയി. ഇതു പോലെ നായകന് എന്ന ചിത്രത്തിന് വേണ്ടിയും ഒരുപാട് കഷ്ടപ്പെട്ടു.
അതിലെ കഥകളി നടനെ അവതരിപ്പിക്കുന്നതിനായി രണ്ടു മാസത്തോളം കഥകളി അഭ്യസിച്ചു. എന്നാല്‍ ആ കഥാപാത്രത്തെ പറ്റി അധികമാരും പറഞ്ഞു കേട്ടില്ല. തന്റെ ശ്രമങ്ങളെ പറ്റിയും എവിടേയും പരാമര്‍ശിച്ചു കണ്ടില്ലെന്നും ഇന്ദ്രജിത്ത്. തന്റെ സഹോദരന് പൃഥ്വിരാജിനെതിരെ അപവാദങ്ങള്‍ പ്രചരിക്കുന്നതിനെ പറ്റിയും ഇന്ദ്രജിത്ത് പ്രതികരിക്കുകയുണ്ടായി.
അടുത്ത പേജില്‍ പൃഥ്വിയെ കുറിച്ചുള്ള പ്രചാരണങ്ങളില്‍ ദുഖമില്ല
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍
-
റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!