Don't Miss!
- Sports IPL 2024: പാണ്ഡ്യ എങ്ങനെ ക്യാപ്റ്റനായെന്ന് നമ്മള് മറക്കില്ല, അവന്റെ കുഞ്ഞിനോടും പറയും; ആരാധകര്‍ക്കെതിരെ അക്രം
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Lifestyle നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
നീന്തല്വേഷത്തിനെന്താ കുഴപ്പം?
തെലുങ്ക് ചിത്രമായ ദ്രോണയിലെ ബിക്കിനി വേഷത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചതിന് പിന്നാലെയാണ് നീന്തല്‍ വേഷമണിഞ്ഞതിനെ ന്യായീകരിച്ച് പ്രിയാമണി രംഗത്തെത്തിയിരിക്കുന്നത്.
അഭിനയപ്രധാന്യമുള്ള വേഷങ്ങള്‍ വല്ലപ്പോഴുമേ വീണു കിട്ടുകയുള്ളൂ. അതിന് വേണ്ടി മാത്രം കാത്തിരിയ്ക്കുന്നത് വിഡ്ഢിത്തം തന്നെയാണ്. ബാംഗ്ലൂര്‍ സ്വദേശിനിയായ താന്‍ ജനിച്ചു വളര്‍ന്നത് ഗ്ലാമര്‍ ലോകത്ത് തന്നെയാണ്. ദേശീയ പുരസ്കാരം നേടിത്തന്ന പരുത്തിവീരനിലെ ഗ്രാമീണ വേഷങ്ങളില്‍ മാത്രമേ അഭിനയിക്കാവൂ എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല.
ഞാന്‍ ബിക്കിനി വേഷമണിഞ്ഞതിനെ വിമര്ശിയ്ക്കുന്നവരോട് ഒരു കാര്യമേ എനിയ്ക്ക് പറയാനുള്ളൂ. അത്തരം റോളുകളില്‍ അഭിനയിക്കുന്നത് കഥയ്ക്കും കച്ചവടത്തിനും ആവശ്യമാണെങ്കില്‍ അഭിനയം തൊഴിലാക്കിയ ഞാന്‍ അത് ചെയ്യുന്നതില്‍ തെറ്റ് കാണാനാവില്ല. ഇങ്ങനെ പോകുന്നു പ്രിയാമണിയുടെ ന്യായങ്ങള്‍.
വിവിധ ഭാഷകളിലായി അരഡസന്‍ ചിത്രങ്ങളില്‍ അഭിനയിച്ച് കൊണ്ടിരിയ്ക്കുന്ന പ്രിയാമണി പുനീത് രാജ്കുമാറിന്റെ നായികയായി അഭിനയിച്ച് കൊണ്ട് കന്നഡ സിനിമയിലും അരങ്ങേറ്റം കുറിയ്ക്കുകയാണ്. ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിയ്ക്കുന്ന സിനിമകളില്‍ മൂന്നെണ്ണത്തില്‍ പ്രിയാമണിയുടെ നായകനായെത്തുന്നത് പൃഥ്വിരാജാണെന്നത് മറ്റൊരു കാര്യം.
-
വളരെ പക്വതയുള്ളവളാണ്; ഞങ്ങൾ തമ്മിൽ വഴക്കുണ്ടാകുമ്പോൾ; ശാലിനിയെക്കുറിച്ച് അജിത്ത് പറഞ്ഞ വാക്കുകൾ
-
'സിബിന്റെ അച്ഛൻ നെഞ്ച് വേദന മൂലം ആശുപത്രിയിൽ, സ്നേഹമുള്ള പയ്യനാണ്, ജാസ്മിന് വേണ്ടി ലാലേട്ടൻ സംസാരിച്ചില്ല'
-
ദിലീപിന്റെ വളര്‍ച്ച ഇങ്ങനെയായിരുന്നു! സൂപ്പര്‍താര പദവി ദിലീപിന് കാലം നല്കിയ സമ്മാനമായിരുന്നു