Don't Miss!
- News ഈ രാശിക്കാരാണോ? സമ്പത്തില്‍ ആറാടാം, ആഗ്രഹിച്ചതെന്തും നേടും; കുബേരനെ പോലെ ജീവിക്കാം
- Sports IPL 2024: ഒരോവറില്‍ 5 റണ്‍സ് മാത്രം, എന്നിട്ടും ബൗളര്‍ക്കു പിന്നെ ഓവറില്ല! റുതുരാജ് എന്തൊരു ദുരന്തം?
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
അരങ്ങിലെ അഭിനയസാമ്രാട്ട്
1985 ല്‍ ഗവ.ഓഫ് ഫ്രാന്‍സ് നല്കുന്ന മികച്ച പെര്‍ഫോര്‍മര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചു. ഇന്ത്യയില്‍ ഈ അവാര്‍ഡ് ലഭിച്ചവര്‍ സ്മിതാപാട്ടീല്‍, നസിറുദ്ദീന്‍ ഷാ, ഓംപുരി, അമിതാഭ് ബച്ചന് എന്നിവരാണ്. ഭരത് അവാര്‍ഡിന് പുറമേ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡുകള്‍ നാലുതവണ നേടാനും ഭരത്ഗോപിയ്ക്കായി.
3 വര്‍ഷം ഫിലിംഫെയര്‍ അവാര്‍ഡും നേടി. നാലുതവണ ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് നേടിയ ഗോപിയ്ക്ക് രണ്ടു തവണ
ഗള്‍ഫ് മലയാളി അസോസിയേഷന് അവാര്‍ഡും ലഭിച്ചു. ഭരത് ഗോപി നിര്‍മ്മിച്ച് ഭരതന് സംവിധാനം ചെയ്ത പാഥേയത്തിനു വി.ശാന്താറാം പുരസ്ക്കാരവും ലഭിച്ചു. അഭിനയം അനുഭവം എന്ന പുസ്തകത്തിനും അവാര്‍ഡ് ലഭിച്ചു.
സദാ സേ ഉദത് ആദ്മി, ആഖാത് എന്നീ ഹിന്ദി ചിത്രങ്ങള്‍ രചന, മര്മ്മരം, സന്ധ്യമയങ്ങും നേരം, ലേഖയുടെമരണം ഒരു ഫ്ലാഷ്ബാക്ക്, കരിമ്പിന്‍പൂവിനക്കരെ എന്നിവയെല്ലാം ഗോപിയുടെ മികച്ച പ്രകടനം കണ്ട സിനിമകളാണ്.
1986ല്‍ സ്ട്രോക്ക് വന്നതോടെ ശരീരത്തിന്റെ ഒരു ഭാഗം ഗോപിയുടെ നിയന്ത്രണത്തിലൊതുങ്ങാതായി. അപാരമായ ഇച്ഛാശക്തികൊണ്ട് തന്റെ അനാരോഗ്യം മറന്ന് പിന്നീട് എത്രയോ വേഷങ്ങള്‍ ഗോപി ചെയ്യുകയുണ്ടായി ഒടുവില്‍ ആ
ഹൃദയമിടിപ്പ് നിലയ്ക്കുംവരെ.
ഏറ്റവും ഒടുവില്‍ ദേ ഇങ്ങോട്ട് നോക്കിയേ എന്ന ബാല ചന്ദ്രമേനോന്‍ ചിത്രം. അയത്നലളിതമായ അഭിനയത്തികവിന്റെ ഈ ആള്‍രൂപം ഏതൊരു നടനും ചലച്ചിത്രകാരനും വീണ്ടും വീണ്ടും പാരായണ വിധേയമാക്കാവുന്ന ഒരു അതുല്യ മാതൃകതന്നെയാണ്. അഭിനയ സാമ്രാട്ടിന്റെ സ്മരണയ്ക്കു മുമ്പില്‍ പ്രണാമം.
ആദ്യ പേജില്‍
അനശ്വര നടനത്തിന് കൊടിയിറങ്ങിയിട്ട് നാലാണ്ട്
-
അവള് എന്നെ വിട്ടു പോയില്ല; ചില വൃത്തികെട്ടവന്മാരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാവും; ഭാര്യയെക്കുറിച്ച് ധ്യാന്‍
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്